Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കേരള സ്റ്റോറിയെ പ്രചാരണസിനിമ എന്ന് വിളിക്കുന്നത് ശുദ്ധവിഡ്ഡിത്തമെന്ന് ബ്രിട്ടനിലെ ജേണലിസ്റ്റ് നവോമി കാന്‍റന്‍;സിനിമയെ പുകഴ്‌ത്തി കാന്‍റന്‍

ഒരു വിഭാഗം കേരള സ്റ്റോറിയ്‌ക്കെതിരെ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കെത്തന്നെ ഈ സിനിമ പലര്‍ക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. മെയ് 19ന് ലണ്ടനില്‍ കേരള സ്റ്റോറി കണ്ട ലണ്ടനില്‍ തന്നെ പത്രപ്രവര്‍ത്തകയായ നവോമി കാന്‍റന്‍ ഞായറാഴ്ച ഈ ചിത്രത്തെ പുകഴ്‌ത്തുന്ന ട്വിറ്റര്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 09:23 pm IST
in Entertainment

ലണ്ടന്‍: ഒരു വിഭാഗം കേരള സ്റ്റോറിയ്‌ക്കെതിരെ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കെത്തന്നെ ഈ സിനിമ പലര്‍ക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. മെയ് 19ന് ലണ്ടനില്‍ കേരള സ്റ്റോറി കണ്ട ലണ്ടനില്‍ തന്നെ പത്രപ്രവര്‍ത്തകയായ നവോമി കാന്‍റന്‍ ഞായറാഴ്ച ഈ ചിത്രത്തെ പുകഴ്‌ത്തുന്ന ട്വിറ്റര്‍ കുറിപ്പുമായി  രംഗത്തെത്തിയിരിക്കുകയാണ്.  

“ഐഎസ്ഐഎസ് പോരാളികളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് മികച്ച രീതിയില്‍ ഈ സിനിമ അന്വേഷിയ്‌ക്കുന്നു”- നവോമി കാന്‍റന്‍ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. കേരള സ്റ്റോറിയെ ഒരു വെറും പ്രചാരണസിനിമ എന്ന് പറഞ്ഞ് തള്ളുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അവര്‍ പ്രതികരിച്ചു. അങ്ങിനെ പറയുന്നത് തന്നെ ഒരു കള്ളപ്രചാരണമാണെന്നും അവര്‍ പറഞ്ഞു.  

“യുകെയില്‍ കേരള സ്റ്റോറി എന്ന സിനിമ കണ്ടു. ഐഎസ്ഐഎസ് പോരാളികളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് കാണിച്ചു തരുന്നു ഈ സിനിമ. ഇത് പോലുള്ള സിനിമകള്‍ അധികം കണ്ടിട്ടില്ല.”- നവോമി കാന്‍റന്‍ ട്വീറ്റ് ചെയ്തു.  

“ഐഎസ്ഐഎസ് തീവ്രവാദികളെ വിവാഹം കഴിയ്‌ക്കുന്ന സ്ത്രീകള്‍ മൂസ്ലിങ്ങളോ അമുസ്ലീങ്ങളോ ആകാം. പക്ഷെ ഇരുകൂട്ടര്‍ക്കും ഒരേ ദുരനുഭവമാണ് കിട്ടുന്നത്. സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഈ സ്ത്രീകള്‍ക്ക് അവരുടെ സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നത്. അവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടപ്പെടുന്നു. അവര്‍ ബലാത്സംഗം ചെയ്യപ്പെടുകയും പീഢനങ്ങള്‍ വിധേയരാവുകയും ചെയ്യുന്നു. ഇതിനെ ഒരു പ്രചാരണ സിനിമ എന്ന് വിളിച്ച് തരംതാഴ്‌ത്തുന്നത് തന്നെ ഒരു കള്ളപ്രചാരണമാണ്.”- നവോമി കാന്‍റന്‍ പറയുന്നു.  

എല്ലാവര്‍ക്കും കിട്ടുന്ന അനുഭവം ഒന്നുതന്നെ. സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യും. സിറിയയിലേക്ക് കടക്കുന്നതോടെ ബലാത്സംഗം ചെയ്യപ്പെടുന്നു.  ഷമീമ ബീഗത്തെപ്പോലെ അത്യധികം മൗലികവാദികളാക്കപ്പെട്ട് ഐഎസ്ഐഎസ് തീവ്രവാദികളുടെ റോളുകള്‍ എടുക്കുന്നവരൊഴികെ ഉള്ളവര്‍ ഇങ്ങിനെ ഒരു തീരുമാനമെടുത്തതില്‍ പിന്നീട് പശ്ചാത്തപിക്കും.- നവോമി കാന്‍റന്റെ കുറിപ്പില്‍ പറയുന്നു.  

ഷമീമ ബീഗം ബ്രിട്ടീഷുകാരിയായ പിന്നീട് സിറിയയിലേക്ക് പോയി ഐഎസ്ഐഎസ് തീവ്രവാദിയെ വിവാഹം കഴിച്ച സ്ത്രീയാണ്. ഐഎസ്ഐഎസ് ക്യാമ്പിലെത്തിയ ഷമീമ ബീഗത്തിന് രണ്ട് കുട്ടികളെ നഷ്ടമായി. 2017ല്‍ മാഞ്ചസ്റ്റര്‍ അറീനയില്‍ 22 പേരുടെ മരണത്തിന് കാരണമായ ഐഎസ്ഐഎസ് സ്ഫോടനത്തെ ഷമീമ ബീഗം ന്യായീകരിക്കുന്നു.  

“സിനിമയില്‍ എങ്ങിനെയാണ് ഇന്ത്യയിലെ രണ്ട് ഹിന്ദു പെണ്‍കുട്ടികളും ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും എങ്ങിനെയാണ് ഇസ്ലാമിക മൗലികവാദ ചിന്തകളിലേക്ക് മാറ്റപ്പെടുന്നതെന്നതും ഐഎസ്ഐഎസ് ഉയര്‍ത്തുന്ന അപകടങ്ങളും ഈ സിനിമ ഊന്നിപ്പറയുന്നു.”- നവോമി കാന്‍റന്‍ തന്റെ സുദീര്‍ഘമായ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.  

Tags: ദ കേരള സ്‌റ്റോറികേരള സ്റ്റോറിkerala story movieനവോമി കാന്‍റന്‍ഷമീമ ബീഗഐഎസ്ലൗ ജിഹാദ്ISISമതപരിവര്‍ത്തനംട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.