Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസ്മിദാ മോളുടെ കൊലപാതകം: അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ

ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ അസ്മിദാ മോളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. കോളജില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. പഞ്ചായത്തിന്റെയോ സാമൂഹികക്ഷേമ വകുപ്പിന്റെയോ, വിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതി സ്ഥാപനത്തിന് ഇല്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 16, 2023, 10:41 pm IST
in Kerala

തിരുവനന്തപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയില്‍  അസ്മിദാ മോളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന  ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. കോളജില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. പഞ്ചായത്തിന്റെയോ സാമൂഹികക്ഷേമ വകുപ്പിന്റെയോ, വിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതി സ്ഥാപനത്തിന് ഇല്ല. ഇരുപത് വര്‍ഷത്തോളമായി ബാലരാമപുരം  ഇടമനക്കുഴിയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സമീപ വാസികള്‍ക്കൊന്നും  കോളജിനെ സംബന്ധിച്ച് വ്യക്തമായ വിവരം ഇല്ല. മുസ്ലിം പെണ്‍കുട്ടികള്‍ മറ്റ് മതവിഭാഗങ്ങളിലെ യുവാക്കളുമായി പ്രണയത്തിലായാല്‍ അത് മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം പഠനത്തിനെന്ന വ്യാജേന പെണ്‍കുട്ടികളെ പ്രധാനമായും സ്ഥാപനത്തില്‍ എത്തിക്കുന്നത്.  

കോളജിലെ പ്രധാന അധ്യാപകരും ജീവനക്കാരുമെല്ലാം മലബാര്‍ ഭാഗത്ത് നിന്നുള്ളവരാണ്. ഇവര്‍ക്ക് സമീപ പ്രദേശങ്ങളില്‍ ഉള്ളവരുമായി ബന്ധമില്ല.  കര്‍ശന മതപഠനമാണ് ഇവിടെ നടക്കുന്നതെന്ന് അറിയുന്നു. സ്ഥാപനത്തിലെ പഠനം മുതല്‍ അവിടെ നടക്കുന്നതൊന്നും പുറത്ത് പറയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് വിദ്യാര്‍ഥികള്‍ക്ക് നല്കിയിരിക്കുന്നത്.  

അസ്മിദ റംസാന്‍ അവധിക്ക് ബീമാപള്ളിയിലെ വീട്ടിലേക്ക് പോയത് മുതല്‍ സ്ഥാപനത്തിലേക്ക് തിരികെ പോവാന്‍ വിസമ്മതിക്കുകയും അവിടെ പഠനം തുടരാന്‍ താത്പര്യമില്ലെന്ന് വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാപന അധികൃതരുടെ ഭീഷണിയെ തുടര്‍ന്ന് അസ്മിയയെ തിരികെ എത്തിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തില്‍ നിന്ന് കടുത്ത മാനസിക പീഡനം അസ്മിയ നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു.  

അസ്മിദയുടെ മരണത്തിനു ശേഷം സ്ഥാപനത്തിനെതിരെ ജനരോഷം ഉയര്‍ന്നതോടെ രക്ഷകരായി മതതീവ്രവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്. കോളജിനെതിരെ പറയുന്നവരെ സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തുന്നു. കൂടാതെ അസ്മിദാ മോളുടെ രക്ഷകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിക്ക് നിര്‍ത്താന്‍ നീക്കം തുടങ്ങി.  

അന്വേഷണത്തിന്  പ്രത്യേക  സംഘം

തിരുവനന്തപുരം: ബാലരാമപുരം അല്‍-അമാന്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഇടമനക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജില്‍ അസ്മിയ മോളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നെയ്യാറ്റിന്‍കര എഎസ്പി ഫറാഷ് ടിയുടെ നേതൃത്വത്തില്‍ ബാലരാമപുരം എസ്എച്ച്ഒ ടി. വിജയകുമാര്‍, പൂവാര്‍ എസ്എച്ച്ഒ പ്രവീണ്‍ എസ്.ബി., വനിതാസെല്‍ സിഐ സീന എന്‍. എന്നിവര്‍ ഉള്‍പ്പെടെ പതിമൂന്നംഗ സംഘത്തെ നിയോഗിച്ചു. റൂറല്‍ എസ്പി ശില്പ ദേവയ്യയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന അസ്മിദ മോള്‍ മെയ് 13ന് അറബി കോളജിലെ ലൈബ്രറി റൂമില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

Tags: keralaതിരുവനന്തപുരംകൊലപാതകംകോളേജ്അസ്മിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.