Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതി ആരോപണങ്ങള്‍ നേരിടുന്നത് രാജ്യസ്‌നേഹി ആയതുകൊണ്ട്; തന്റെ വീട്ടില്‍ നിന്ന് സിബിഐ 23,​000 രൂപയും സ്വത്തിന്റെ രേഖകളും പിടിച്ചെടുത്തെന്ന് വാങ്കഡെ

ഭാര്യയും മക്കളും വീട്ടിലുണ്ടായിരിക്കേ 18 സിബിഐ ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച തന്റെ വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയത്. ഭാര്യയും മക്കളും വീടിനകത്തായിരിക്കേ 18 സിബിഐ ഉദ്യോഗസ്ഥര്‍ വന്ന് 12 മണിക്കൂറിലധികം നേരം വീട് പരിശോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2023, 01:38 pm IST
in India

മുംബൈ : രാജ്യ സ്‌നേഹി ആയതുകൊണ്ടാണ് തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ നേരിടുന്നതെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെ. കഴിഞ്ഞ ദിവസം സിബിഐ വാങ്കഡെയുടെ ഓഫീസിലും വീട്ടിലും അടുത്ത ബന്ധുക്കളുടെ വീടുകളിലും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യയും മക്കളും വീട്ടിലുണ്ടായിരിക്കേ 18 സിബിഐ ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച തന്റെ വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയത്. ഭാര്യയും മക്കളും വീടിനകത്തായിരിക്കേ 18 സിബിഐ ഉദ്യോഗസ്ഥര്‍ വന്ന് 12 മണിക്കൂറിലധികം നേരം വീട് പരിശോധിച്ചു. ഭാര്യ ക്രാന്തി റെഡ്കറിന്റെ കൈയില്‍നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ഫോണ്‍ പിടിച്ചുവാങ്ങി. തന്റെ വീട്ടില്‍ നിന്നും 23,000 രൂപയും നാല് സ്വത്ത് സംബന്ധിച്ച രേഖകളും അവര്‍ കണ്ടെത്തി. ഈ സ്വത്തുക്കളെല്ലാം താന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ളതാണെന്നും വാങ്കഡെ പറഞ്ഞു. പിതാവിന്റേയും സഹോദരിയുടേയും വീട്ടില്‍നിന്ന് 28,000 രൂപയും ഭാര്യവീട്ടില്‍വെച്ച് തന്റെ കൈയില്‍നിന്ന് 1,800 രൂപയും പിടിച്ചെടുത്തു. രാജ്യസ്നേഹിയായതിനാണ് ഈ പ്രതിഫലമെന്നും വാങ്കഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.  

2021-ലെ ഏറെ വിവാദമായ ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വാംഖഡെ. കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ഉള്‍പ്പെടെ അറസ്റ്റു ചെയ്തത് സമീര്‍ വാംഖഡെയായിരുന്നു. ഈ കേസില്‍ ആര്യന്‍ ഖാനെ രക്ഷിക്കുന്നതിനായി തിരിമറി നടത്തിയെന്നും കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്. കേസില്‍ ആര്യന്‍ ഖാന്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ആര്യന്‍ ഖാനെ കേസില്‍നിന്ന് ഒഴിവാക്കുന്നതിനായി 25 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് വാംഖഡെയ്‌ക്കെതിരേയുള്ള കുറ്റം.

   

Tags: നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോസമീര്‍ വാങ്കഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

25,000 കോടിയുടെ രാസലഹരി: ചരക്കുയാനം മുക്കി കടന്നുകളഞ്ഞ അഞ്ച് കൂട്ടുപ്രതികളുടെ വിവരങ്ങള്‍ ലഭിച്ചു; പാകിസ്ഥാന്‍ സ്വദേശികളെന്ന് വിവരം

India

പുറംകടലിലെ മയക്കുമരുന്ന് വേട്ട; അന്താരാഷ്‌ട്ര ബന്ധം കേന്ദ്രീകരിച്ച് എന്‍സിബി അന്വേഷണം, പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പെന്ന് സംശയം

India

75,000 കിലോഗ്രാം മയക്കുമരുന്ന് അമിത്ഷായുടെ സാന്നിധ്യത്തിൽ നശിപ്പിക്കും; 632.68 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിക്കുന്നത് ഗാന്ധിനഗറിൽ

Kerala

റെയ്ഡുകള്‍ ശക്തം; ഡിആര്‍ഐക്കും എന്‍സിബിക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍; ലഹരിക്കടത്തു തടയാന്‍ കേന്ദ്ര ഏജന്‍സികള്‍

India

40,000 കിലോഗ്രാം മയക്കമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.