Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആ ചിരിയും മാഞ്ഞു

എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍ നായരുടെ പ്രിയപത്‌നി വേദവതിയമ്മ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. സംസ്‌കാരം നിളാ തീരത്തെ പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍ നടന്നു. വേദവതിയമ്മയുടെ അനിയത്തിയുടെ മകന്‍ മേതില്‍ സേതുമാധവന്‍ ചിതയ്‌ക്ക് തീ കൊളുത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 14, 2023, 05:00 am IST
in Varadyam

പ്രീതി നായര്‍

എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍ നായരുടെ പ്രിയപത്‌നി വേദവതിയമ്മ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. സംസ്‌കാരം നിളാ തീരത്തെ പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍ നടന്നു. വേദവതിയമ്മയുടെ അനിയത്തിയുടെ മകന്‍ മേതില്‍ സേതുമാധവന്‍ ചിതയ്‌ക്ക് തീ കൊളുത്തി.  

വി.കെ.എന്നിന്റെ ജീവിതത്തില്‍ വേദവതിയമ്മയുടെ സ്വാധീനം വളരെ വലുതായിരുന്നു. വി.കെ.എന്നിന്റെ നട്ടെല്ലായിരുന്നു വേദ എന്ന് വി.കെഎന്‍ വിളിക്കുന്ന വേദവതിയമ്മ. പഴയ കാലത്ത് വടക്കേ കൂട്ടാല വീട്ടിലെത്തിയിരുന്ന സാഹിത്യകാരന്മാരെ സ്വീകരിച്ചും അവര്‍ക്ക് ഭക്ഷണം വിളമ്പിയും വി.കെ.എന്നിന്റെ നിഴലായി കൂടെ നടന്ന അവര്‍ കഥാകാരന്‍ അരങ്ങൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി മരുമകള്‍ രമയോടൊപ്പം വടക്കേ കൂട്ടാല വീട്ടില്‍ ജീവിക്കുകയായിരുന്നു. വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കെല്ലാം തന്റെ സ്വതസിദ്ധമായ ചിരിയോടെ വി.കെ.എന്‍ വിശേഷങ്ങളും ഓര്‍മ്മകളും പങ്കുവയ്‌ക്കുമായിരുന്നു. അവരുമായി സംസാരിക്കുമ്പോഴാണ് വി.കെഎന്നെ കൂടുതലായി അറിയാന്‍ കഴിഞ്ഞത്.  

വേദവതിയമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍, മൂപ്പര് ‘വലിയ ഗൗരവക്കാരനായിരുന്നു. കണിശക്കാരനും ലോകമറിയുന്ന സാഹിത്യകാരനുമായ ഭര്‍ത്താവിന്റെ ചിട്ടകളോടും ഇഷ്ടാനിഷ്ടങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാന്‍ വേദവതിയമ്മയ്‌ക്ക് തുടക്കം മുതല്‍ കഴിഞ്ഞു. വികെഎന്നാകട്ടെ തന്റെ സഹധര്‍മ്മിണിക്ക് വലിയ ബഹുമാനവും കൊടുത്തിരുന്നു. വികെഎന്നിന്റെ എഴുത്തിലും വേദവദിയമ്മയുടെ സ്വാധീനം വളരെ വലുതായിരുന്നു. നിരൂപകര്‍ക്ക് ഒന്ന് തൊടാന്‍ പോലും ധൈര്യമില്ലാത്ത ഗോപുരമായിരുന്നു വി.കെ.എന്‍. സാഹിത്യം. അപ്രിയ സത്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് ആവിഷ്‌ക്കരിച്ച വി.കെ.എന്‍ തന്റെ ശത്രുക്കളെപ്പോലും പൊട്ടിച്ചിരിപ്പിച്ചിരുന്നുവെന്ന് വേദവതിയമ്മ ഒരിക്കല്‍ പറഞ്ഞു.  

മകള്‍ രഞ്ജനയെയും മരുമകള്‍ രമയെയും തനിച്ചാക്കിയാണ് വേദവതിയമ്മ വി.കെ. എന്നിന്റെ അരികിലേക്ക് യാത്രയായത്. ഇത്രയും നാള്‍ കണ്ണിലെ കൃഷ്ണമണി പോലെ പരിചരിച്ച മരുമകള്‍ രമയോട് നിശബ്ദമായി യാത്ര പറഞ്ഞുകൊണ്ട് വേദവതിയമ്മയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. വി.കെ.എന്നിനൊപ്പം മറ്റൊരു ലോകത്തിരുന്ന് അവര്‍ ഇപ്പോള്‍ മോണ കാട്ടി ചിരിക്കുകയാവും.

വി.കെ.എന്നിന്റെ നട്ടെല്ലായിരുന്നു വേദ എന്ന് വി.കെഎന്‍ വിളിക്കുന്ന വേദവതിയമ്മ. പഴയ കാലത്ത് വടക്കേ കൂട്ടാല വീട്ടിലെത്തിയിരുന്ന സാഹിത്യകാരന്മാരെ സ്വീകരിച്ചും അവര്‍ക്ക് ഭക്ഷണം വിളമ്പിയും വി.കെ.എന്നിന്റെ നിഴലായി കൂടെ നടന്ന അവര്‍ കഥാകാരന്‍ അരങ്ങൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി മരുമകള്‍ രമയോടൊപ്പം വടക്കേ കൂട്ടാല വീട്ടില്‍ ജീവിക്കുകയായിരുന്നു.

Tags: keralaസാഹിത്യംMalayalamവടക്കേ കൂട്ടാല നാരായണന്‍ നായര്‍വേദവതിയമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.