Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാറമേക്കാവിന്റെ പഞ്ചവാദ്യം വീണ്ടും ചോറ്റാനിക്കരയിലേക്ക്; തിമിലനിരയുടെ അമരക്കാരനായി നന്ദപ്പന്‍മാരാർ, നിയോഗം അവിചാരിതം

കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്‍മാരാര്‍ പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം.

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Apr 29, 2023, 03:39 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യപ്രമാണം 7 വര്‍ഷത്തിനുശേഷം ചോററാനിക്കരയയിലേക്ക്. ഗുരു ചോറ്റാനിക്കര നാരായണമാരാരും ജ്യേഷ്ഠന്‍ ചോറ്റാനിക്കര വിജയന്‍മാരാരും പ്രമാണിച്ച വാദ്യവേദിയിലേക്ക് അവിചാരിതമായാണ് ചോറ്റാനിക്കര നന്ദപ്പന്‍മാരാരുടെ നിയോഗം. ഗുരുവിനുശേഷം 16 വര്‍ഷം വിജയന്‍മാരാര്‍ പാറമേക്കാവിന്റെ പഞ്ചവാദ്യം നയിച്ചു. തുടര്‍ന്ന് പരയ്‌ക്കാട് തങ്കപ്പന്‍മാരാര്‍ക്കായിരുന്നു കഴിഞ്ഞ 7 വര്‍ഷമായി പ്രമാണം. 

ഇക്കുറി തങ്കപ്പന്‍മാരാരെ മാറ്റി നന്ദപ്പന് പ്രമാണം ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്‍മാരാര്‍ പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം. തുടര്‍ന്ന് ജ്യേഷ്ഠന്‍ വിജയന്‍മാരാര്‍ 16 വര്‍ഷം പ്രമാണിച്ചു. ചോറ്റാനിക്കര എളയിടത്ത് പരമേശ്വരമാരാരുടേയും കാട്ടേത്ത് മാരാത്ത് സീതാമാരസ്യാരുടേയും മകനായാണ് ജനനം. 10 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ശിക്ഷണത്തില്‍ തിമില അഭ്യസിച്ച് ചോറ്റാനിക്കര ദേവീസന്നിധിയില്‍ ദീപാരാധനക്കായിരുന്നു  അരങ്ങേറ്റം.  

പാറമേക്കാവിന്റെ പഞ്ചവാദ്യനിരയില്‍ ഇക്കുറി വലിയ മാറ്റങ്ങളാണുള്ളത്. തിമില, മദ്ദളം, ഇലത്താളം എന്നിവയുടെ പ്രമാണിമാരായിരുന്ന പരയ്‌ക്കാട് തങ്കപ്പന്‍മാരാര്‍, കുനിശ്ശേരി ചന്ദ്രന്‍മാരാര്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവര്‍ ഇക്കുറി പൂരത്തിനില്ല. കുനിശ്ശേരിക്കു പകരം കുട്ടിനാരായണനും പാഞ്ഞാളിനു പകരം പരയ്‌ക്കാട് ബാബുവുമാണ് നേതൃത്വം നല്‍കുക. കൊമ്പില്‍ മച്ചാട് രാമചന്ദ്രനും ഇടയ്‌ക്കയില്‍ തിരുവില്വാമല ജയനും പ്രമാണിമാരായി തുടരും. പൂരരാവില്‍ പാറമേക്കാവിലമ്മ പുറത്തേക്കെഴുന്നള്ളുമ്പോള്‍ പാറമേക്കാവ് ഗോപുരത്തിനുമുമ്പില്‍ പൊന്നിന്‍ തലേക്കെട്ടണിഞ്ഞ ഗജവീരന്‍മാര്‍ക്കും കത്തിയെരിയുന്ന തീവെട്ടികളുടേയും മുമ്പിലായി  പഞ്ചവാദ്യത്തിന്റെ പതികാലം നിരത്തുമ്പോള്‍ കേരളത്തിലെ സഹൃദയ സഹസ്രങ്ങളുടെ കണ്ണും കാതും തിമിലനിരയുടെ മധ്യത്തിലെ കൃശഗാത്രനായ  ചോറ്റാനിക്കര നന്ദപ്പന്‍മാരാരില്‍ പതിയും.  

നാലുമണിക്കൂൂര്‍ നീളുന്ന നാദവിസ്മയത്തിലെ പുതിയ പ്രമാണിമാരുടെ വാദനവൈഭവത്തിനായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍ . ചോറ്റാനിക്കര ദേവിയുടേയും ഗുരുക്കന്‍മാരുടേയും അനുഗ്രഹമാണ് പൂരങ്ങളുടെ പൂരത്തിന് തിമിലനിരയുടെ അമരക്കാരനാവാന്‍ നിയോഗമായതെന്നാണ് വാദ്യരംഗത്തെ സൗമ്യതയുടെ പര്യായമായ നന്ദപ്പന്‍മാരാരുടെ ഭാഷ്യം.

Tags: Thrissurതൃശൂര്‍ പൂരംParamekkavu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

Kerala

തൃശൂരിൽ ലഹരിപാർട്ടിയിൽ തമ്മിൽത്തല്ല്: വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകൾ തകർത്തു

Kerala

കെട്ടിടത്തിൽ കുടുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു, തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കത്തെ കുറിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജൻ

Kerala

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീണു: മൂന്ന് പേർ കുടുങ്ങി, പുറത്തെടുത്ത രണ്ടുപേർ മരിച്ചു

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies