Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; സ്മാരക സമിതിക്ക് വീട് ഏറ്റെടുക്കാൻ താത്പര്യമില്ല, സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവി

എന്റെ അമ്മൂമ്മ വാങ്ങിയ സ്ഥലമാണ്. മുകള്‍ വശം അമ്മയുടെ ചേച്ചിയ്‌ക്കും താഴെ അമ്മയ്‌ക്കുമായി രണ്ടു പ്ലോട്ടായിട്ടാണ് നല്‍കിയത്. വീട്ടിലേക്ക് കാര്‍ കയറില്ല. മുകളിലത്തെ വീട്ടില്‍ മാത്രമേ കാര്‍ കയറുകയുള്ളൂ. എല്ലാവരും ഉപയോഗിക്കുന്നത് ആ വഴിയാണ്.

Janmabhumi Online by Janmabhumi Online
Apr 8, 2023, 05:17 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ ‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മകൾ ലഷ്മിദേവി. ടീച്ചര്‍ക്ക് സ്മാരകം പണിയണം എന്നത് സര്‍ക്കാരിന്റെ മനസിലുണ്ട്.  പക്ഷെ അവര്‍ക്ക് ഞാന്‍ ഇപ്പോള്‍ വില്‍പ്പന നടത്തിയ വീട് സ്മാരകമാക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും ലക്ഷ്മി ദേവി പറഞ്ഞു.  

വാഹനം പോലും കയറാത്ത വീട്ടിലെ ജീവിതം യാതൊരു തരത്തിലും മുന്നോട്ടുപോവില്ല എന്ന് ബോദ്ധ്യമായതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും ലക്ഷ്മി ദേവി വ്യക്തമാക്കിയിരുന്നു.  ഒപ്പം അമ്മയുടെ പുസ്തകങ്ങളും,​ വസ്ത്രങ്ങളും,​ കട്ടിലുമൊക്കെ എടുത്തുവച്ചിട്ടുണ്ടെന്നും ഭാവിയിൽ ഒരു സ്മാരകം വരികയാണെങ്കിൽ സാംസ്‌കാരിക വകുപ്പിന് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.  

ഈ വീടിനു വഴിയില്ല. ഇത്  എന്റെ അമ്മൂമ്മ വാങ്ങിയ സ്ഥലമാണ്. മുകള്‍ വശം അമ്മയുടെ ചേച്ചിയ്‌ക്കും താഴെ അമ്മയ്‌ക്കുമായി  രണ്ടു പ്ലോട്ടായിട്ടാണ് നല്‍കിയത്. വീട്ടിലേക്ക്  കാര്‍ കയറില്ല. മുകളിലത്തെ വീട്ടില്‍ മാത്രമേ കാര്‍ കയറുകയുള്ളൂ. എല്ലാവരും ഉപയോഗിക്കുന്നത് ആ വഴിയാണ്. വല്യമ്മയുടെ മകള്‍ ആ വഴി അടച്ചു. അതോടെ എന്‍ട്രന്‍സ് ഇല്ലാതായി. വഴിയും ഇല്ലാതെ വന്നു. പിറകിലത്തെ വഴിയിലൂടെയും കാര്‍ കയറില്ല.  വീട് വാങ്ങിയവര്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍ഭാഗത്തുകൂടി കാര്‍ കയറ്റാന്‍ ആയിരിക്കണം.

അമ്മ പോയതിനു ശേഷം ഞാന്‍ ആ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട് നാശത്തിന്റെ വഴിയിലായിരുന്നു. എനിക്ക് അവിടെ പോയി താമസിക്കാന്‍ കഴിയില്ല. വീടും താമസിക്കാന്‍ കഴിയാത്ത കണ്ടീഷന്‍ ആവുകയായിരുന്നു. ആ വീട് കൊടുക്കാതെ ഒരു നിവൃത്തിയുമില്ല. സുഗതകുമാരിക്ക് ഒരു സ്മാരകം വേണമെന്നാവശ്യപ്പെട്ട് ടി പത്മനാഭനടക്കമുള്ള പത്തംഗ സമിതി ഒപ്പിട്ട ഒരു നിവേദനം സർക്കാരിന് നൽകിയിരുന്നു. എന്നാൽ സ്മാരക സമിതിക്ക് ഇത് ഏറ്റെടുക്കാൻ താത്പര്യമില്ലായിരുന്നെന്നും വഴി തന്നെയാണ് പ്രധാന പ്രശ്നമെന്നും ലക്ഷ്മി ദേവി ഒരു മാധ്യമത്തോട് പറഞ്ഞു.  

ആറന്മുളയിലെ  വീട് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കയ്യിലാണ്. അവരതിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ആ വീട് ഞങ്ങളുടെ തറവാടാണ്. അമ്മയുള്ളപ്പോള്‍ തന്നെ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന് ആ വീട് നല്‍കിയതാണ്. തോമസ്‌ ഐസക് മന്ത്രിയായിരുന്ന സമയത്ത് അമ്മ മരിച്ചയുടന്‍ തന്നെ ബജറ്റില്‍ രണ്ടു കോടി അനുവദിച്ചു. പക്ഷെ അത് ബജറ്റ് പ്രൊപ്പോസല്‍ മാത്രമാണ്. നടപടിക്രമങ്ങള്‍  പിന്നീട് മുന്നോട്ടു പോയില്ല. മന്ത്രിസഭാ മാറി. കെ.എന്‍.ബാലഗോപാല്‍ വന്നു. അതോടെ പ്രോജക്റ്റ് റദ്ടായ അവസ്ഥയായി. രണ്ടു കോടി അനുവദിച്ചു എന്നത് ബജറ്റ് പ്രൊപ്പോസല്‍ മാത്രമാണ്.

Tags: houseMemorialസുഗതകുമാരിVarada
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

Kerala

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

Kerala

മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ നിന്നും ലഹരിമരുന്ന് പിടികൂടി ; മെത്താഫിറ്റമിനുമായി മകൻ അറസ്റ്റിൽ

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

പുതിയ വാര്‍ത്തകള്‍

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies