Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലയെടുപ്പുള്ള നിയമ സാധകന്‍

തലയെടുപ്പും ശബ്ദസൗന്ദര്യവും അദ്ദേഹത്തിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. ആരാലും. ഏതു സദസ്സിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായരുന്നു. ദേശീയ വീക്ഷണമുള്ള അഭിഭാഷകരുടെ സംഘടനയായ അഭിഭാഷക പരിഷത്ത് ആദ്യമായി കേരളത്തില്‍ രൂപീകരിക്കുന്ന വേളയില്‍ അഡ്വ.ടി.വി. അനന്തേട്ടനൊടൊപ്പം അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 10:44 am IST
in India
മാതാ അമൃതാനന്ദമയീ ദേവിക്കൊപ്പം ഗോവിന്ദ് ഭരതന്‍

മാതാ അമൃതാനന്ദമയീ ദേവിക്കൊപ്പം ഗോവിന്ദ് ഭരതന്‍

അഡ്വ. കെ.കെ. ബാലറാം

രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തസംഘചാലക്

കണ്ണൂര്‍ സ്വദേശിയാണ് അഡ്വ. ഗോവിന്ദ് കെ. ഭരതന്‍. നിയമവൃത്തി സ്വീകരിച്ച് എറണാകുളത്ത് സ്ഥിരതാമസമാക്കുകയാണുണ്ടായത്. കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകന്‍ എന്ന നിലയില്‍ മാത്രമല്ല അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. നല്ല  ഗായകനും ശില്പകലാ വിദഗ്ധനും വിദൂരയാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളും മികച്ച  സംഘാടകനും വാഗ്മിയുമായിരുന്നു അദ്ദേഹം.

തലയെടുപ്പും ശബ്ദസൗന്ദര്യവും അദ്ദേഹത്തിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. ആരാലും. ഏതു സദസ്സിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായരുന്നു. ദേശീയ വീക്ഷണമുള്ള അഭിഭാഷകരുടെ സംഘടനയായ അഭിഭാഷക പരിഷത്ത് ആദ്യമായി കേരളത്തില്‍ രൂപീകരിക്കുന്ന വേളയില്‍ അഡ്വ.ടി.വി. അനന്തേട്ടനൊടൊപ്പം അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. കേരളത്തിലങ്ങോളമിങ്ങോളം വിവിധ ബാറുകളില്‍ സഞ്ചരിച്ച് അഭിഭാഷക പരിഷത്തിന്റെ യൂണിറ്റുകള്‍ സ്ഥാപിച്ച് ഇന്ന് അഭിഭാഷക പരിഷത്തിനെ കേരളത്തിലെ മികച്ച ഒരു അഭിഭാഷക സംഘടനയായി വളര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.  

ഇന്നും ഓര്‍മ്മയില്‍ തിളങ്ങിനില്‍ക്കുന്നത് എറണാകുളത്ത് നടന്ന ഐതിഹാസികമായ വിശാല ഹിന്ദു സമ്മേളനവേദിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യമാണ്. ഇതേ തലയെടുപ്പോടെ അദ്ദേഹം അവിടെ നിറഞ്ഞുനിന്നു. ക്ഷേത്ര സംബന്ധിയായ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമല്ല നിയമകാര്യങ്ങളിലും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും അറിവും തെളിയിക്കപ്പെട്ടിരുന്നു. മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ശോചനീയാവസ്ഥ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത് സ്വമേധയാ റിട്ട് ഹര്‍ജിയാക്കി സ്വീകരിച്ച ജസ്റ്റിസ്. ബാലനാരായണമാരാരുടെയും ജസ്റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെയും മുമ്പാകെ നടന്ന വാദങ്ങളില്‍ അഡ്വ. ഗോവിന്ദ് കെ. ഭരതന്റെ അവതരണ ചാതുരി വളരെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.  

ദേവസ്വം കാര്യങ്ങളില്‍ ഭക്തജനങ്ങളുടെ താല്പര്യ സംരക്ഷണത്തിനുവേണ്ടി മാത്രമല്ല ദേവസ്വം ഭരണം രാഷ്‌ട്രീയ വിമുക്തമാക്കുന്നതിനായും നിരന്തരപോരാട്ടം നടത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. തികഞ്ഞ ഒരു സായീഭക്തനായ അദ്ദേഹം ജീവിതത്തിലുടനീളം ഒരു സാധകനായും ഉപാസകനായും ജീവിതം നയിച്ച വ്യക്തിയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ  സീനിയര്‍ അഭിഭാഷകന്‍ കൂടിയായ അദ്ദേഹം കോടതിക്കകത്തും ന്യായാധിപര്‍ക്കിടയിലും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണം ദേശീയ പ്രസ്ഥാനങ്ങള്‍ക്കും നിയമലോകത്തിനും ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യക്തിപരമായും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.