Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍

വാവ സുരേഷിന് പാമ്പ് പിടിത്തം ഒരു ജീവിതദൗത്യമാണ്. വിഷമേറിയ പാമ്പുകളില്‍ നിന്നും ജനങ്ങളെ രക്ഷിയ്‌ക്കുന്നതും ജീവനോടെ പിടിക്കുന്ന പാമ്പിനെ പിന്നീട് അതിന്റെ യഥാര്‍ത്ഥ ആവാസവ്യവസ്ഥയില്‍ കൊണ്ട് വിടുകയും ചെയ്യുമ്പോഴാണ് തന്റെ ദൗത്യം പൂര്‍ത്തിയാകുന്നതെന്ന് വിശ്വസിക്കുന്ന പാമ്പ് പിടുത്തക്കാരനാണ് വാവാ സുരേഷ്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി വനംവകുപ്പും വാവ സുരേഷും തമ്മില്‍ ശീതയുദ്ധം നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 08:31 pm IST
in Kerala
അപകടകരമായ രീതിയില്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരന്‍ (ഇടത്തും നടുവിലും). ഒടുവില്‍ പാമ്പ് വരുതിയിലാവുന്നില്ലെന്ന കണ്ടപ്പോള്‍ വിട്ടയക്കുന്നു (വലത്ത്)

അപകടകരമായ രീതിയില്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരന്‍ (ഇടത്തും നടുവിലും). ഒടുവില്‍ പാമ്പ് വരുതിയിലാവുന്നില്ലെന്ന കണ്ടപ്പോള്‍ വിട്ടയക്കുന്നു (വലത്ത്)

തിരുവനന്തപുരം: വാവ സുരേഷിന് പാമ്പ് പിടിത്തം ഒരു ജീവിതദൗത്യമാണ്. വിഷമേറിയ പാമ്പുകളില്‍ നിന്നും ജനങ്ങളെ രക്ഷിയ്‌ക്കുന്നതും ജീവനോടെ പിടിക്കുന്ന പാമ്പിനെ പിന്നീട് അതിന്റെ യഥാര്‍ത്ഥ ആവാസവ്യവസ്ഥയില്‍ കൊണ്ട് വിടുകയും ചെയ്യുമ്പോഴാണ് തന്റെ ദൗത്യം പൂര്‍ത്തിയാകുന്നതെന്ന് വിശ്വസിക്കുന്ന പാമ്പ് പിടുത്തക്കാരനാണ് വാവാ സുരേഷ്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി വനംവകുപ്പും വാവ സുരേഷും തമ്മില്‍ ശീതയുദ്ധം നടക്കുകയാണ്.  

വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വാവ സുരേഷിനെക്കുറിച്ച് ഉയര്‍ത്തുന്ന പരാതികള്‍ നിരവധിയാണ്. അദ്ദേഹം സുരക്ഷിതമായി പാമ്പിനെ പിടിക്കുന്നില്ല എന്നതായിരുന്നു ഇതിലെ പ്രധാനപരാതി. ഇപ്പോള്‍ വനംവകുപ്പ് നടത്തുന്ന ഒരു പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് മാത്രമേ പാമ്പ് പിടിക്കാവൂ എന്ന നിബന്ധന ഏര്‍പ്പെടുത്തിയതോടെ വാവ സുരേഷ് ഏതാണ്ട് പാമ്പ് പിടിത്തം നിര്‍ത്തിയതുപോലെയാണ്. വാവ സുരേഷ് ആ പരീക്ഷ എഴുതാന്‍ തയ്യാറായിട്ടില്ല.  

എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് നേടിയ ചിലര്‍ പാമ്പ് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പലരും അപകടകരമായ രീതിയില്‍ പാമ്പിനെപിടിക്കുന്നു എന്നാണ് പരാതി. കഴിഞ്ഞ ദിവസം വനംവകുപ്പിലെ ഡ്രൈവറായ ഒരാള്‍ തിരുവനന്തപുരത്ത് രാജവെമ്പാലയെ പിടിക്കാന്‍ നടത്തുന്ന ശ്രമം പരാജയപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നീളമുള്ള രാജവെമ്പാല വാലില്‍ പിടിക്കുമ്പോള്‍ തലയുയര്‍ത്തി കൊത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ വലിച്ചെറിയുകയാണ് ഇയാള്‍. പാമ്പ് പിടിക്കുന്നത് കാണാന്‍ കൂടി നിന്നവര്‍ ചിതറിയോടുന്നതും കാണാം. ഇത്തരം അപകടകരമായ പാമ്പ് പിടിത്തമാണോ വനം വകുപ്പ് നല്‍കുന്ന പരിശീലനവും സര്‍ട്ടിഫിക്കറ്റും നേടുന്നവര്‍ നടത്തുന്നത് എന്ന ചോദ്യം ഉയരുകയാണ്. 

ഞങ്ങള്‍ കൈകൊണ്ട് പാമ്പിനെ പിടിച്ചാല്‍ തലയില്‍ തുണിയിട്ട് നടക്കേണ്ട സ്ഥിതിയാണ്: വാവാ സുരേഷ്

വനംവകുപ്പിന്റെ താല്‍ക്കാലിക ജീവനക്കാരനായ ശരത് എന്ന ജീവനക്കാരനാണ് അശാസ്ത്രീയമായി പാമ്പിനെപിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതെന്ന് വാവ സുരേഷ് പറയുന്നു. പാമ്പിനെ അങ്ങോട്ടും ഇങ്ങോട്ടും വലിക്കുക വഴി ഇയാള്‍ പാമ്പിന് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്നും വാവ സുരേഷ് വിമര്‍ശിക്കുന്നു. അതേ സമയം ഞങ്ങള്‍ കൈകൊണ്ട് പാമ്പിനെ പിടിച്ചാല്‍ തലയില്‍ തുണിയിട്ട് നടക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്നും വാവാ സുരേഷ് പറയുന്നു. അന്ന് താന്‍ പാമ്പിനെ പിടിച്ച ഒരു സംഭവത്തില്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തെന്നും ഇപ്പോള്‍ ഇയാളെ ആരും ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണെന്നും വാവ സുരേഷ് ചോദിക്കുന്നു. പാമ്പിനെ പിടിക്കാന്‍ പരിശീലനം നടക്കുന്നവര്‍ കൂടിയാണ് ഇവരെന്നും വാവ സുരേഷ് പറയുന്നു. 

Tags: Forest Departmentവാവ സുരേഷ്പാമ്പ് പിടുത്തക്കാരന്‍പാമ്പ് പിടിത്തക്കാരന്‍പാമ്പ് പിടിത്തംforSnake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു

ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു: സുനില്‍ ആംബേക്കര്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.