Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പവന്‍ ഖേര മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്ന് വിളിച്ചു; ഖേരയ്‌ക്ക് ജാമ്യം കൊടുത്തെങ്കിലും കോണ്‍ഗ്രസ് വക്കീലിനെ താക്കീത് ചെയ്ത് ചീഫ് ജസ്റ്റിസ്

ജാമ്യം അനുവദിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഒരു താക്കീത് നല്‍കാന്‍ മറന്നില്ല- "ജാമ്യം അനുവദിക്കാം. പക്ഷെ വാദങ്ങള്‍ക്ക് അല്‍പനം നിലവാരമുണ്ടായിരിക്കണം.". പവന്‍ഖേര നടത്തിയ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരായ ശക്തമായ അമര്‍ഷമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വാചകത്തിലൂടെ രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 10:46 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ്  നേതാവ് ഒരു വാര്‍ത്താസമ്മേളനത്തില്‍ അദാനിയുമായി മോദിക്ക് ബന്ധമുണ്ടെന്ന് പരിഹസിക്കാന്‍ വേണ്ടി മോദിയെ വിളിച്ചത് ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്നാണ്. വാര്‍ത്താസമ്മേളനത്തില്‍  പവന്‍ ഖേര പറഞ്ഞതിങ്ങിനെയാണ്: “എന്ത് പ്രശ്നമാണ് നരേന്ദ്ര ഗൗതം ദാസ് മോഡിയ്‌ക്കുള്ളത്?”. ഇവിടെ നരേന്ദ്രമോദിയുടെ അച്ഛന്റെ ദാമോദര്‍  ദാസ് എന്ന പേരിന് പകരം അദാനിയെക്കൂടി ചേര്‍ത്ത് ഗൗതം ദാസ് എന്നാക്കി മാറ്റുകയായിരുന്നു പവന്‍ ഖേര.  

പ്രധാനമന്ത്രിയുടെ അച്ഛനെ അപമാനിച്ചുകൊണ്ടുള്ള പവന്‍ ഖേരയുടെ പ്രസ്താവനയ്‌ക്ക് വലിയ എതിര്‍പ്പുണ്ടായി. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് മാറ്റി വില കുറഞ്ഞ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നുവരെ ബിജെപി ആരോപിച്ചു.  

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധിയുടെ വീട്ടിലേക്ക് വരെ മാര്‍ച്ച് നടത്തി. ഇതോടെ കോണ്‍ഗ്രസ് നടുങ്ങി. പവന്‍ ഖേര താന്‍ പറഞ്ഞത് നാക്കുപിഴയാണെന്ന് പറഞ്ഞ് പ്രസ്താവന പിന്‍വലിച്ചു.  

പിന്നീടാണ് പവന്‍ ഖേരയെ വിമാനത്താവളത്തില്‍ നിന്നും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഖേരയുടെ ജാമ്യത്തിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ എത്തിയത് അഭിഷേക് മനു സിംഘ് വിയാണ്. ഖേര വാര്‍ത്താസമ്മേളനത്തില്‍ ഉപയോഗിച്ച ഭാഷ തെറ്റാണെന്നായിരുന്നു മനു സിംഘ് വി സുപ്രീംകോടതി മുമ്പാകെ പറഞ്ഞത്. “അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഒരു പ്രസ്താവന നടത്തി. ആ പ്രസ്താവന എന്തെന്ന് കോടതി മുമ്പാകെ പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഒരിയ്‌ക്കലും അത്തരം ഒരു പ്രസ്താവന നടത്തുകയില്ല.  വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പവന്‍ ഖേരയ്‌ക്കെതിരായുള്ള കേസുകള്‍ ഒന്നിപ്പിച്ച് ഒരിടത്താക്കണം. ജാമ്യവും അനുവദിക്കണം.”- വളരെ വിനയത്തോടെ ഖേര ചെയ്ത തെറ്റിനെ ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു അഭിഷേക് മനു സിംഘ് വിയുടെ വാദം.  

പക്ഷെ ജാമ്യം അനുവദിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഒരു താക്കീത് നല്‍കാന്‍ മറന്നില്ല- “ജാമ്യം അനുവദിക്കാം. പക്ഷെ വാദങ്ങള്‍ക്ക് അല്‍പനം നിലവാരമുണ്ടായിരിക്കണം.”. പവന്‍ഖേര നടത്തിയ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരായ ശക്തമായ അമര്‍ഷമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വാചകത്തിലൂടെ രേഖപ്പെടുത്തിയത്. 

“സുപ്രീംകോടതിയില്‍ ചെയ്ത തെറ്റിന് പവന്‍ ഖേര മാപ്പ് പറഞ്ഞു. ഇത്തരം നിലവാരമില്ലാത്ത ഭാഷ രാഷ്‌ട്രീയത്തില്‍ വാദിക്കാന്‍ ഇനി കോണ്‍ഗ്രസ്  ഉപയോഗിക്കുില്ലെന്ന് കരുതുന്നു. “- പവന്‍ ഖേറ മാപ്പ് പറഞ്ഞതിന് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണമായിരുന്നു ഇത്. 

Tags: congresssupremecourtജാമ്യംഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്അഭിഷേക് സിംഗ് വിപവന്‍ ഖേരഇടക്കാല ജാമ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

Kerala

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.