Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പവന്‍ ഖേര മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്ന് വിളിച്ചു; ഖേരയ്‌ക്ക് ജാമ്യം കൊടുത്തെങ്കിലും കോണ്‍ഗ്രസ് വക്കീലിനെ താക്കീത് ചെയ്ത് ചീഫ് ജസ്റ്റിസ്

ജാമ്യം അനുവദിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഒരു താക്കീത് നല്‍കാന്‍ മറന്നില്ല- "ജാമ്യം അനുവദിക്കാം. പക്ഷെ വാദങ്ങള്‍ക്ക് അല്‍പനം നിലവാരമുണ്ടായിരിക്കണം.". പവന്‍ഖേര നടത്തിയ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരായ ശക്തമായ അമര്‍ഷമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വാചകത്തിലൂടെ രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 10:46 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ്  നേതാവ് ഒരു വാര്‍ത്താസമ്മേളനത്തില്‍ അദാനിയുമായി മോദിക്ക് ബന്ധമുണ്ടെന്ന് പരിഹസിക്കാന്‍ വേണ്ടി മോദിയെ വിളിച്ചത് ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്നാണ്. വാര്‍ത്താസമ്മേളനത്തില്‍  പവന്‍ ഖേര പറഞ്ഞതിങ്ങിനെയാണ്: “എന്ത് പ്രശ്നമാണ് നരേന്ദ്ര ഗൗതം ദാസ് മോഡിയ്‌ക്കുള്ളത്?”. ഇവിടെ നരേന്ദ്രമോദിയുടെ അച്ഛന്റെ ദാമോദര്‍  ദാസ് എന്ന പേരിന് പകരം അദാനിയെക്കൂടി ചേര്‍ത്ത് ഗൗതം ദാസ് എന്നാക്കി മാറ്റുകയായിരുന്നു പവന്‍ ഖേര.  

പ്രധാനമന്ത്രിയുടെ അച്ഛനെ അപമാനിച്ചുകൊണ്ടുള്ള പവന്‍ ഖേരയുടെ പ്രസ്താവനയ്‌ക്ക് വലിയ എതിര്‍പ്പുണ്ടായി. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് മാറ്റി വില കുറഞ്ഞ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നുവരെ ബിജെപി ആരോപിച്ചു.  

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധിയുടെ വീട്ടിലേക്ക് വരെ മാര്‍ച്ച് നടത്തി. ഇതോടെ കോണ്‍ഗ്രസ് നടുങ്ങി. പവന്‍ ഖേര താന്‍ പറഞ്ഞത് നാക്കുപിഴയാണെന്ന് പറഞ്ഞ് പ്രസ്താവന പിന്‍വലിച്ചു.  

പിന്നീടാണ് പവന്‍ ഖേരയെ വിമാനത്താവളത്തില്‍ നിന്നും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഖേരയുടെ ജാമ്യത്തിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ എത്തിയത് അഭിഷേക് മനു സിംഘ് വിയാണ്. ഖേര വാര്‍ത്താസമ്മേളനത്തില്‍ ഉപയോഗിച്ച ഭാഷ തെറ്റാണെന്നായിരുന്നു മനു സിംഘ് വി സുപ്രീംകോടതി മുമ്പാകെ പറഞ്ഞത്. “അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഒരു പ്രസ്താവന നടത്തി. ആ പ്രസ്താവന എന്തെന്ന് കോടതി മുമ്പാകെ പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഒരിയ്‌ക്കലും അത്തരം ഒരു പ്രസ്താവന നടത്തുകയില്ല.  വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പവന്‍ ഖേരയ്‌ക്കെതിരായുള്ള കേസുകള്‍ ഒന്നിപ്പിച്ച് ഒരിടത്താക്കണം. ജാമ്യവും അനുവദിക്കണം.”- വളരെ വിനയത്തോടെ ഖേര ചെയ്ത തെറ്റിനെ ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു അഭിഷേക് മനു സിംഘ് വിയുടെ വാദം.  

പക്ഷെ ജാമ്യം അനുവദിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഒരു താക്കീത് നല്‍കാന്‍ മറന്നില്ല- “ജാമ്യം അനുവദിക്കാം. പക്ഷെ വാദങ്ങള്‍ക്ക് അല്‍പനം നിലവാരമുണ്ടായിരിക്കണം.”. പവന്‍ഖേര നടത്തിയ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരായ ശക്തമായ അമര്‍ഷമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വാചകത്തിലൂടെ രേഖപ്പെടുത്തിയത്. 

“സുപ്രീംകോടതിയില്‍ ചെയ്ത തെറ്റിന് പവന്‍ ഖേര മാപ്പ് പറഞ്ഞു. ഇത്തരം നിലവാരമില്ലാത്ത ഭാഷ രാഷ്‌ട്രീയത്തില്‍ വാദിക്കാന്‍ ഇനി കോണ്‍ഗ്രസ്  ഉപയോഗിക്കുില്ലെന്ന് കരുതുന്നു. “- പവന്‍ ഖേറ മാപ്പ് പറഞ്ഞതിന് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണമായിരുന്നു ഇത്. 

Tags: congresssupremecourtജാമ്യംഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്അഭിഷേക് സിംഗ് വിപവന്‍ ഖേരഇടക്കാല ജാമ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.