Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പവന്‍ ഖേര മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്ന് വിളിച്ചു; ഖേരയ്‌ക്ക് ജാമ്യം കൊടുത്തെങ്കിലും കോണ്‍ഗ്രസ് വക്കീലിനെ താക്കീത് ചെയ്ത് ചീഫ് ജസ്റ്റിസ്

ജാമ്യം അനുവദിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഒരു താക്കീത് നല്‍കാന്‍ മറന്നില്ല- "ജാമ്യം അനുവദിക്കാം. പക്ഷെ വാദങ്ങള്‍ക്ക് അല്‍പനം നിലവാരമുണ്ടായിരിക്കണം.". പവന്‍ഖേര നടത്തിയ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരായ ശക്തമായ അമര്‍ഷമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വാചകത്തിലൂടെ രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 10:46 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ്  നേതാവ് ഒരു വാര്‍ത്താസമ്മേളനത്തില്‍ അദാനിയുമായി മോദിക്ക് ബന്ധമുണ്ടെന്ന് പരിഹസിക്കാന്‍ വേണ്ടി മോദിയെ വിളിച്ചത് ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്നാണ്. വാര്‍ത്താസമ്മേളനത്തില്‍  പവന്‍ ഖേര പറഞ്ഞതിങ്ങിനെയാണ്: “എന്ത് പ്രശ്നമാണ് നരേന്ദ്ര ഗൗതം ദാസ് മോഡിയ്‌ക്കുള്ളത്?”. ഇവിടെ നരേന്ദ്രമോദിയുടെ അച്ഛന്റെ ദാമോദര്‍  ദാസ് എന്ന പേരിന് പകരം അദാനിയെക്കൂടി ചേര്‍ത്ത് ഗൗതം ദാസ് എന്നാക്കി മാറ്റുകയായിരുന്നു പവന്‍ ഖേര.  

പ്രധാനമന്ത്രിയുടെ അച്ഛനെ അപമാനിച്ചുകൊണ്ടുള്ള പവന്‍ ഖേരയുടെ പ്രസ്താവനയ്‌ക്ക് വലിയ എതിര്‍പ്പുണ്ടായി. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് മാറ്റി വില കുറഞ്ഞ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നുവരെ ബിജെപി ആരോപിച്ചു.  

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധിയുടെ വീട്ടിലേക്ക് വരെ മാര്‍ച്ച് നടത്തി. ഇതോടെ കോണ്‍ഗ്രസ് നടുങ്ങി. പവന്‍ ഖേര താന്‍ പറഞ്ഞത് നാക്കുപിഴയാണെന്ന് പറഞ്ഞ് പ്രസ്താവന പിന്‍വലിച്ചു.  

പിന്നീടാണ് പവന്‍ ഖേരയെ വിമാനത്താവളത്തില്‍ നിന്നും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഖേരയുടെ ജാമ്യത്തിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ എത്തിയത് അഭിഷേക് മനു സിംഘ് വിയാണ്. ഖേര വാര്‍ത്താസമ്മേളനത്തില്‍ ഉപയോഗിച്ച ഭാഷ തെറ്റാണെന്നായിരുന്നു മനു സിംഘ് വി സുപ്രീംകോടതി മുമ്പാകെ പറഞ്ഞത്. “അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഒരു പ്രസ്താവന നടത്തി. ആ പ്രസ്താവന എന്തെന്ന് കോടതി മുമ്പാകെ പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഒരിയ്‌ക്കലും അത്തരം ഒരു പ്രസ്താവന നടത്തുകയില്ല.  വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പവന്‍ ഖേരയ്‌ക്കെതിരായുള്ള കേസുകള്‍ ഒന്നിപ്പിച്ച് ഒരിടത്താക്കണം. ജാമ്യവും അനുവദിക്കണം.”- വളരെ വിനയത്തോടെ ഖേര ചെയ്ത തെറ്റിനെ ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു അഭിഷേക് മനു സിംഘ് വിയുടെ വാദം.  

പക്ഷെ ജാമ്യം അനുവദിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഒരു താക്കീത് നല്‍കാന്‍ മറന്നില്ല- “ജാമ്യം അനുവദിക്കാം. പക്ഷെ വാദങ്ങള്‍ക്ക് അല്‍പനം നിലവാരമുണ്ടായിരിക്കണം.”. പവന്‍ഖേര നടത്തിയ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരായ ശക്തമായ അമര്‍ഷമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വാചകത്തിലൂടെ രേഖപ്പെടുത്തിയത്. 

“സുപ്രീംകോടതിയില്‍ ചെയ്ത തെറ്റിന് പവന്‍ ഖേര മാപ്പ് പറഞ്ഞു. ഇത്തരം നിലവാരമില്ലാത്ത ഭാഷ രാഷ്‌ട്രീയത്തില്‍ വാദിക്കാന്‍ ഇനി കോണ്‍ഗ്രസ്  ഉപയോഗിക്കുില്ലെന്ന് കരുതുന്നു. “- പവന്‍ ഖേറ മാപ്പ് പറഞ്ഞതിന് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണമായിരുന്നു ഇത്. 

Tags: congresssupremecourtജാമ്യംഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്അഭിഷേക് സിംഗ് വിപവന്‍ ഖേരഇടക്കാല ജാമ്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.