Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്‌കരണം: അധികാരികളുടെ കനിവ് കാത്ത് പെന്‍ഷന്‍കാര്‍

ജീവിത ചെലവ് വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കിയിട്ട് പതിനൊന്ന് വര്‍ഷത്തിലേറെയായി. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തിന് അതിലേറെ പഴക്കമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2023, 10:01 pm IST
in Kerala

കൊല്ലം: ശമ്പളക്കാര്യത്തിലെന്ന പോലെ പെന്‍ഷന്‍കാരുടെ കാര്യവും കെഎസ്ആര്‍ടിസിയില്‍ അവതാളത്തിലാണ്. പെന്‍ഷന്‍ എപ്പോള്‍ കിട്ടുമെന്നോ എത്ര കിട്ടുമെന്നോ ഒരുറപ്പുമില്ല. പെന്‍ഷനെമാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി പേര്‍ക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. രോഗബാധിതരായ പെന്‍ഷന്‍കാര്‍ക്ക് കൃത്യസമയത്ത് മരുന്നുവാങ്ങാന്‍ പോലും കഴിയുന്നില്ല.

ജീവിത ചെലവ് വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കിയിട്ട് പതിനൊന്ന് വര്‍ഷത്തിലേറെയായി. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തിന് അതിലേറെ പഴക്കമുണ്ട്. പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനോ, കോര്‍പറേഷനോ ഇതുവരെ ആയിട്ടില്ല. നിലവില്‍ പെന്‍ഷന്‍ കുടിശിക ഇല്ലെങ്കിലും പെന്‍ഷന്‍ പരിഷ്‌കരണം ഉണ്ടാകാത്തതില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ അസ്വസ്ഥരാണ്.

2011ലാണ് അവസാനമായി പെന്‍ഷന്‍ പരിഷ്‌കരിച്ചത്. മറ്റ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ശമ്പള പരിഷ്‌കരണം നടത്തുമ്പോള്‍ തന്നെ പെന്‍ഷനും പരിഷ്‌കരിക്കും. എന്നാല്‍ കെഎസ്ആര്‍ടിസി മാത്രം ഇത് നടപ്പാക്കുന്നില്ലെന്നാണ് പെന്‍ഷന്‍കാരുടെ പരാതി. 1997 മുതല്‍ പെന്‍ഷന്‍കാര്‍ അധികാരകേന്ദ്രങ്ങളുടെ പടിവാതുക്കല്‍ കയറി ഇറങ്ങുകയാണ്. നിരവധി നിവേദനങ്ങള്‍ നല്കിയെങ്കിലും ഒരു തീരുമാനവുമായിട്ടില്ല.

കേരളത്തിലെ എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്കി. ഒടുവില്‍ വിഷയം പഠിക്കാന്‍ നിയമസഭാ സമിതിയെ നിയോഗിച്ചു. നിയമസഭാ സമിതി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശിപാര്‍ശയും ചെയ്തു. എന്നാല്‍ ഇതിലും നടപടിയായില്ല. 2011ലെ പെന്‍ഷന്‍ തുകയാണ് ഇപ്പോഴും പെന്‍ഷന്‍ തുകയായി വാങ്ങുന്നത്. 2018 മുതല്‍ ഓണം സ്പെഷല്‍ അലവന്‍സായി കിട്ടിയിരുന്ന അധിക തുകയും നിലച്ചു.

കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരും, ആശ്രിതപെന്‍ഷന്‍ ലഭിക്കുന്നവരും ഉള്‍പ്പെടെ 38,000 പേര്‍ക്കാണ് പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്നത്. ഇതില്‍ 75 ശതമാനത്തിലേറെയും പെന്‍ഷന്‍ തുകയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നവരാണ്. നേരത്തെ അഞ്ചുമാസത്തോളം പെന്‍ഷന്‍ വിതരണം മുടങ്ങിയപ്പോള്‍, പത്തുപേരോളം ആത്മഹത്യ ചെയ്തത് ഇതിന് തെളിവാണ്. ആഹാരത്തിനും മരുന്നിനും വീട്ട് വാടകയ്‌ക്കും പെന്‍ഷന്‍ പ്രതീക്ഷിച്ച് കഴിയുന്നവര്‍ക്ക് ജീവിതചെലവ് കൂടിയ ഇന്നത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ കിട്ടുന്ന പെന്‍ഷന്‍ തുക മതിയാകില്ല. ഇതിന്റെ കൂടെ കൃത്യമല്ലാതെ കിട്ടുന്ന പെന്‍ഷനും ഇവരെ ദുരിതത്തിലാക്കുകയാണ്. വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷനെന്നും അത് വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പലപ്പോഴും കോര്‍പറേഷനും സര്‍ക്കാരും മറക്കുന്നു.

Tags: keralaകേരള സര്‍ക്കാര്‍കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

പുതിയ വാര്‍ത്തകള്‍

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.