Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളെപിഴിയുമ്പോള്‍ തോട്ടമുടമകളില്‍ നിന്ന് പിരിക്കാതെ പാഴാക്കിയത് കോടികള്‍; കേന്ദ്രത്തെ പഴിക്കുമ്പോഴും സംസ്ഥാനംസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം

1963 ലെ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നശേഷം 15 ഏക്കര്‍ സീലീംഗ് പരിധിയില്‍ കവിഞ്ഞുള്ള ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുക്കാം. ജന്മിയുടെ കൈവശമുള്ള തോട്ടഭൂമിയാണെങ്കില്‍ 15 ഏക്കറിനുമുകളില്‍ ഇളവു നേടി കൃഷി ചെയ്യാം. ഈ ഭൂമി തരംമാറ്റിയാല്‍ ഉടന്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂപരിഷ്‌കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മി പാട്ടത്തിനു കൊടുത്ത ഭൂമിയാണെങ്കില്‍ പാട്ടക്കാരന്‍ കുടിയാനായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 10:19 pm IST
in Kerala

തിരുവനന്തപുരം: ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വിലക്കയറ്റം സൃഷ്ടിക്കുന്ന സെസ് പിരിവുകളും വെള്ളം, വൈദ്യുതി, കെട്ടിടം, വസ്തു തുടങ്ങി സര്‍വമേഖലകളിലും നികുതി ഭാരം അടിച്ചേല്‍പിച്ച് സാധാരണക്കാരനെ കൊള്ളയടിക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴി പറയുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നികുതി പിരിക്കാതെ സര്‍ക്കാര്‍ ഖജനാവിന് പാഴാക്കിയത് ആയിരക്കണക്കിന് കോടികള്‍. സംസ്ഥാനത്തെ വന്‍കിട തോട്ടഉടമകള്‍ സര്‍ക്കാരിന് നല്‍കേണ്ട പാട്ടതുകയാണ് വര്‍ഷങ്ങളായി ഈടാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പാഴാക്കിയത്.

1963 ലെ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നശേഷം 15 ഏക്കര്‍ സീലീംഗ് പരിധിയില്‍ കവിഞ്ഞുള്ള ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുക്കാം. ജന്മിയുടെ കൈവശമുള്ള തോട്ടഭൂമിയാണെങ്കില്‍ 15 ഏക്കറിനുമുകളില്‍ ഇളവു നേടി കൃഷി ചെയ്യാം. ഈ ഭൂമി തരംമാറ്റിയാല്‍ ഉടന്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂപരിഷ്‌കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മി പാട്ടത്തിനു കൊടുത്ത ഭൂമിയാണെങ്കില്‍ പാട്ടക്കാരന്‍ കുടിയാനായി മാറും.

നിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മിയാണ് പാട്ടതുക പിരിക്കാന്‍ അധികാരിയായിരുന്നുവെങ്കില്‍ നിയമമനുസരിച്ച് ആ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഭൂപരിഷ്‌കരണനിയമത്തിലെ സെക്ഷന്‍ 72 ഇയില്‍ പാട്ടക്കാരന്റെ കൈവശമുള്ള ഇത്തരം ഭൂമിയുടെ പാട്ടതുക സര്‍ക്കാര്‍ കുടിയാനില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമായി പറയുന്നു.

പണ്ട് രാജ്യത്തെ പല രാജകുടുംബങ്ങളുടെയും കൈവശമുണ്ടായിരുന്ന ഏക്കര്‍ കണക്കിന് ഭൂമി ഇങ്ങനെ സ്വദേശിക്കും വിദേശിക്കുമായി പാട്ടത്തിന് നല്‍കിയത്. വിദേശികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമികള്‍ സ്വാഭാവികമായും സര്‍ക്കാരില്‍ നിക്ഷിപ്തമാവണമായിരുന്നു. എന്നാല്‍ പല വിദേശകമ്പനികളും വ്യാജരേഖകള്‍ ചമച്ചും അനധികൃതമായി കൈമാറ്റം ചെയ്തും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി.

ഇതു പിടിച്ചെടുക്കാനും സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനു പുറമെയാണ് രാജ്യത്തെ വന്‍കിടതോട്ടഉടമകള്‍ ഇന്നു കൈവശം വച്ചിരിക്കുന്ന പാട്ടഭൂമിയില്‍ നിന്നും പാട്ടതുക ഈടാക്കാന്‍ നാളിതുവരെ ഒരു സര്‍ക്കാരും നടപടി സ്വീകരിക്കാതിരിക്കുന്നത്. രണ്ട് ലക്ഷം ഏക്കറിലധികം ഭൂമിയാണ് ഇത്തരം തോട്ടമുടമകളുടെ കൈവശം ഉള്ളത്. ഭൂ പരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ നിലവില്‍ വന്നു തുടങ്ങിയ 1970 മുതല്‍ നാളിതുവരെ പാട്ടതുക നിശ്ചയിച്ച് വന്‍കിട തോട്ടമുടമകളില്‍ നിന്നും തുക ഈടാക്കിയിരുന്നുവെങ്കില്‍ ഖജനാവില്‍ കോടികളുടെ വരുമാനമുണ്ടായേനെ.

Tags: keralacpmPinarayi Vijayanകേരള സര്‍ക്കാര്‍Plantation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.