Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മേഴ്‌സിക്കുട്ടനെ മാറ്റിയത് മന്ത്രി അബ്ദുള്‍റഹ്മാനുമായുള്ള ഭിന്നത മൂലം; പകരം എത്തിയത് യു.ഷറഫലി

കാലാവധിയ്‌ക്ക് മുന്‍പ് സ്ഥാനത്ത് നിന്നിറങ്ങേണ്ടി വന്നത് മേഴ്സിക്കുട്ടനെ സംബന്ധിച്ചിടത്തോളം വേദന തന്നെയാണ്. പക്ഷെ അവര്‍ എന്താണ് തന്റെ സ്ഥാനനഷ്ടത്തിന് പിന്നിലെ കാരണങ്ങള്‍ എന്ന് തുറന്നുപറഞ്ഞിട്ടില്ല. പുകച്ചുപുറത്തുചാടിച്ചതാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. .

Janmabhumi Online by Janmabhumi Online
Feb 7, 2023, 09:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഒരു വര്‍ഷം കൂടി സമയം ബാക്കിയിരിക്കേ മേഴ്സിക്കുട്ടന്‍ എന്ന കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്‌സിക്കുട്ടന്‍ രാജിവച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു ഷറഫലിയായിരിക്കും പുതിയ പ്രസിഡന്‍റ്. .

.പക്ഷെ കാലാവധിയ്‌ക്ക് മുന്‍പ് സ്ഥാനത്ത് നിന്നിറങ്ങേണ്ടി വന്നത് മേഴ്സിക്കുട്ടനെ സംബന്ധിച്ചിടത്തോളം വേദന തന്നെയാണ്. പക്ഷെ അവര്‍ എന്താണ് തന്റെ സ്ഥാനനഷ്ടത്തിന് പിന്നിലെ കാരണങ്ങള്‍ എന്ന് തുറന്നുപറഞ്ഞിട്ടില്ല. പുകച്ചുപുറത്തുചാടിച്ചതാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. .  

കായിക മന്ത്രി വി അബദ്ുള്‍ റഹ്‌മാനും മേഴ്‌സിക്കുട്ടിനും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതികളുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രി  അസംതൃപ്തിനായിരുന്നു എന്ന വാര്‍ത്തയാണ് വരുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി മേഴ്‌സിക്കുട്ടനെ മാററാന്‍ തിരുമാനിക്കുകയും പിന്നാലെ സര്‍ക്കാര്‍ ഇവരുടെ രാജി ചോദിച്ചുവാങ്ങുകയായിരുന്നു. മേഴ്സിക്കുട്ടന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഈയിടെ കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ ടിക്കറ്റ് വില കുത്തനെ കൂട്ടിയതിനെ ന്യായീകരിച്ചയാളാണ് കായികമന്ത്രി.ഇതേ തുടര്‍ന്ന് ആ മത്സരം കാണികള്‍ വന്‍തോതില്‍ ബഹിഷ്കരിച്ചതോടെ വരുമാനം വല്ലാതെ കുറഞ്ഞുപോയിരുന്നു. ഈ സംഭവം ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായിരുന്നതാണ്.  

ഇന്ത്യയില്‍ ആദ്യമായി ലോംഗ് ജമ്പില്‍ ആറ് മീറ്റര്‍ മറികടന്ന വനിതാതാരമാണ് മേഴ്സിക്കുട്ടന്‍. 1981ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അത്ലറ്റിക്സില്‍ ഉദയം കൊണ്ട താരമാണ്. 1982ലെ ഏഷ്യാഡില്‍ ലോംഗ് ജമ്പില്‍ വെള്ളി നേടി. ഏഷ്യന്‍ ട്രാക്ക് ആന്‍റ് ഫീല്‍ഡില്‍ ആദ്യമായി മെഡല്‍ നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ താരമാണ്,  

മേഴ്‌സിക്കുട്ടനൊപ്പം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളോടും രാജിവെയ്‌ക്കാല്‍ സിപിഎം ആവശ്യപ്പെട്ടതായി അറിയുന്നു. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ജോര്‍ജ് തോമസ്, ഐ.എം. വിജയന്‍, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്‍. രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.

മോദിയുടെ താല്പര്യപ്രകാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റായ പി.ടി. ഉഷയുടെ അത്ലറ്റിക് സ്കൂളിനകത്ത് അവിടുത്തെ സിപിഎം ഭരിയ്‌ക്കുന്ന പഞ്ചായത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ പി.ടി.ഉഷ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനെതിരെ കായികമന്ത്രി പി.ടി. ഉഷയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രശ്നത്തിന് ഇത് വരെ പരിഹാരമായിട്ടില്ല. 

Tags: യു.ഷറഫലിcpimsportsP.T UshaV Abdurahimanമേഴ്‌സിക്കുട്ടനെ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഭരണഘടനാ ഭേദഗതികളും സിപിഎമ്മിന്റെ നിലപാട് മാറ്റവും

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

Entertainment

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

Kerala

നെതന്യാഹു ലോക ഗുണ്ട , ഡോണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ അമ്മാവൻ : നെതന്യാഹുവിനും, ട്രംപിനുമെതിരെ ആഞ്ഞടിച്ച് എം എ ബേബി

Football

സ്‌പോണ്‍സര്‍മാര്‍ പിന്മാറി; മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല, സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies