Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്ത് ഗുണ്ടകള്‍ വിളയാടുന്നു; പോലീസിന് നേരെ നാടന്‍ ബോംബേറ്; വീണ്ടും വെല്ലുവിളിച്ച് ഗുണ്ടത്തലവന്മാരായ പുത്തന്‍പാലം രാജേഷും ഓം പ്രകാശും

ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം ശക്തമാവന്നു. കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെ വെള്ളിയാഴ്ച ബോംബേറ് നടന്നു. ഗുണ്ടാനിയമം ശക്തമായപ്പോള്‍ ഒതുങ്ങിപ്പോയ ഗുണ്ടകള്‍ വീണ്ടും തലപൊക്കുകയാണ്. തലസ്ഥാനത്തെ ഗുണ്ടാത്തലവന്‍മാരായ പുത്തന്‍പാലം രാജേഷും ഓം പ്രകാശും അടുത്തടുത്ത ദിവസങ്ങളിലാണ് കേസുകളില്‍ പ്രതികളായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 10:58 pm IST
inKerala

തിരുവനന്തപുരം:ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം ശക്തമാവന്നു. കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെ വെള്ളിയാഴ്ച ബോംബേറ് നടന്നു. ഗുണ്ടാനിയമം ശക്തമായപ്പോള്‍ ഒതുങ്ങിപ്പോയ ഗുണ്ടകള്‍ വീണ്ടും തലപൊക്കുകയാണ്. തലസ്ഥാനത്തെ ഗുണ്ടാത്തലവന്‍മാരായ പുത്തന്‍പാലം രാജേഷും ഓം പ്രകാശും അടുത്തടുത്ത ദിവസങ്ങളിലാണ് കേസുകളില്‍ പ്രതികളായത്. 

 കമ്മ്യൂണിസ്റ്റുപാര‍്ട്ടികള്‍ക്കുള്ളില്‍ തന്നെ ആദര്‍ശം ഇല്ലാതായതോടെ കയ്യൂക്കുള്ളവര്‍ വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ രണ്ടും കെട്ട് നീങ്ങുകയാണ്. വിഴിഞ്ഞം സമരത്തിനിടയില്‍ തന്നെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ തന്നെ ഗുണ്ടകളെ ഉപയോഗിച്ചതായി ആരോപണമുണ്ട്. അതുപോലെ നഗരസഭയുടെ കീഴിലുള്ള താല്‍ക്കാലിക ജോലി നല്‍കുന്നതിന്റെ ഭാഗമായും മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും പറയുന്നു. 

കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ നിന്ന്   തലനാരിഴയ്‌ക്കാണ് പോലീസ് രക്ഷപ്പെട്ടത്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ ,ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോൾ ആയിരുന്നു നാടൻ ബോംബ് പോലീസിന് നേരെ എറിഞ്ഞത്. ബോംബറിന് പിന്നാലെ പ്രതികള്‍ മഴുവും പോലീസിന് നേരെ എറിഞ്ഞു.

പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീഖ് ഓടി രക്ഷപ്പെട്ടു.  

ഇപ്പോള്‍ ഗുണ്ടകള്‍ തലസ്ഥാനത്ത് പരസ്പരം പോര്‍ വിളിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. റിയല്‍ എസ്റ്റേറ്റ്, കരിങ്കല്‍ ക്വാറി, മണ്ണ്, മാഫിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗുണ്ടകള്‍ പണമുണ്ടാക്കാന്‍ ചോരക്കളി നടത്തുന്നത്.  

തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വലിയ ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഓം പ്രകാശിന്റെ ഗുണ്ടാസംഘവും നിതിന്റെ ഗുണ്ടാസംഘവും തമ്മില്‍ 10 ലക്ഷം രൂപയുടെ പേരില്‍ ഏറ്റുമുട്ടി.  

നിതിനെ ഓം പ്രകാശം തലയില്‍ വെട്ടിയിരുന്നു. ഇതിന് മുന്‍പ് നിതിന്റെ സംഘം ഓം പ്രകാശിന്റെ സംഘത്തിലെ ഒരാളെ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഈ സംഘട്ടനം നടന്ന ദിവസങ്ങളില്‍ ഓം പ്രകാശിന്റെ മൊബൈല്‍ നോക്കിയപ്പോള്‍ ടവര‍് ലൊക്കേഷന്‍ ചെന്നൈയിലാണ്. ആക്ഷന്‍ നടത്തുന്ന ദിവസം തങ്ങളുടെ മൊബൈല്‍ ഫോണ്‍ അന്യസംസ്ഥാനങ്ങളില്‍ എത്തിക്കുന്ന പതിവ് ഗുണ്ടാത്തലവന്‍മാര്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്.  

കഴിഞ്ഞ ദിവസം പുത്തന്‍പാലം രാജേഷ് കത്തിവീശിയാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ടത്.  

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റരംഗത്തെ ഉണര്‍വ്വ് എന്നിവയാണ് ഗുണ്ടകളെ തലസ്ഥാനത്ത് വിളയാടാന്‍ പ്രേരിപ്പിക്കുന്നത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ വീഴ്ചയും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.  

Tags: വിഴിഞ്ഞം തുറമുഖംവിഴിഞ്ഞം സമരംപുത്തന്‍പാലം രാജേഷുംഓം പ്രകാശുംകേരള പോലീസ്ബോംബാക്രമണംGoonda Actഗുണ്ടാ രാഷ്ട്രീയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

ഗുണ്ടാരാജ്; ആ പാർട്ടിയിൽ കാപ്പ പ്രതികളും, പതിനെട്ടോളം കേസുകളിലെ പ്രതി ഏറാക്കല്‍ സൂരജ് അറസ്റ്റിൽ

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.