Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷണ വിവാദം മുമ്പും; ഇത് കലയെക്കുറിച്ച് മാത്രം പറയാനും ചിന്തിക്കാനും ആസ്വദിക്കാനുമുള്ള സമയമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

239 ഇനങ്ങളില്‍ ഏകദേശം അന്‍പത് ഇനം മാത്രമേ വര്‍ണാഭമായ വേഷവിധാനങ്ങളുമായി അരങ്ങിലെത്തുന്നുള്ളൂ. ബാക്കിയുള്ള മത്സരങ്ങളും കാണാതെ പോകരുത്.

പി.ഷിമിത്ത് by പി.ഷിമിത്ത്
Jan 7, 2023, 12:43 pm IST
in Kerala

കോഴിക്കോട് : ഇത് കലയെക്കുറിച്ച് മാത്രം പറയാനും ചിന്തിക്കാനുമുള്ള സമയമാണെന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടകസമിതി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു. കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങാനിരിക്കെ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ക്കൊപ്പം കലോത്സവത്തെ ആഘോഷമാക്കേണ്ട സമയമാണിത്. ഇത് കലയെക്കുറിച്ച് ചര്‍ച്ചചെയ്യാനും കുട്ടികളുടെ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനുമുള്ള സമയമാണ്. ഇവിടെ വിവാദങ്ങള്‍ക്ക് അവസരമില്ല. മറ്റുകാര്യങ്ങളെക്കുറിച്ചെല്ലാം നമുക്ക് പിന്നീട് ചര്‍ച്ചചെയ്യാം. അതിന് അവസരങ്ങള്‍ ഒരുപാടുണ്ട്.

വലുപ്പം കൊണ്ടും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൊണ്ടും വലിയ മേളയാണിത്. കോവിഡ് കാരണമുണ്ടായ രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം നടന്ന കലോത്സവം കുഴപ്പങ്ങളില്ലാതെ സമാപനത്തിലേക്ക് നീങ്ങുകയാണ്. 24 വേദികളിലെ കലാപ്രകടനങ്ങള്‍ അതിന്റെ അവസാനദിവസത്തിലേക്ക് കടക്കുന്നു. കലയെയോ കലോത്സവങ്ങളെയോ മാത്രമല്ല, എല്ലാ പൊതുപരിപാടികളെയും കൈനീട്ടി സ്വീകരിക്കുന്നവരാണ് കോഴിക്കോട്ടുകാര്‍. അതുകൊണ്ട് തന്നെ കലോത്സവവേദികളിലും അതുപ്രകടമാണ്. കലോത്സവത്തെ പൂര്‍ണമനസ്സോടെയാണ് കോഴിക്കോട് സ്വീകരിച്ചത്.

മത്സരയിനങ്ങള്‍ മുന്‍വര്‍ഷങ്ങളിലെ പോലെ രാത്രി വൈകി സമാപിക്കുന്ന രീതി ഇത്തവണയുണ്ടായില്ല. ചില ദിവസങ്ങളിലെങ്കിലും നേരത്തെ സമാപിക്കുകയും. അപ്പീലുകളെ നിയന്ത്രിക്കാനായത്  സമയക്ലിപ്തത പാലിക്കുന്നതിന് സഹായകമായിട്ടുണ്ട്. കലോത്സവം ആര്‍ഭാടങ്ങളുടെ മേളയാണെന്ന് അഭിപ്രായമില്ല. ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മത്സരയിനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ഏറെയും. ഒറ്റയ്‌ക്ക് മത്സരത്തിന് എത്താന്‍ കഴിയാത്തവര്‍ക്ക് സ്‌കൂളിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയേറേയുണ്ട്. 239 ഇനങ്ങളില്‍ ഏകദേശം അന്‍പത് ഇനം മാത്രമേ വര്‍ണാഭമായ വേഷവിധാനങ്ങളുമായി അരങ്ങിലെത്തുന്നുള്ളൂ. ബാക്കിയുള്ള മത്സരങ്ങളും കാണാതെ പോകരുത്.

മാന്വല്‍ പരിഷ്‌കരണം, ഗോത്രകലാരൂപങ്ങളെ ഉള്‍പ്പെടുത്തല്‍, സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. സര്‍ക്കാര്‍ തലത്തിലും വകുപ്പുതലത്തിലുമുള്ള തീരുമാനം ആവശ്യമാണ്. കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ചടക്കം  ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഇതിന് മുമ്പുള്ള കലോത്സവങ്ങളുടെ സമയത്തും ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഗുണകരമാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

Tags: കോഴിക്കോട്ഭക്ഷണംSchool Youth Festivalpazhayidom mohanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി പറഞ്ഞ മറ്റേ മോന്‍ മന്ത്രി ഗണേഷ് കുമാറോ? എയിംസിനെക്കുറിച്ച് പരിഹസിച്ച ഗണേഷ് കുമാറിന് സ്കൂള്‍ യുവജനോത്സവവേദിയില്‍ മറുപടി

Kerala

കലോത്സവ വേദിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി; പഴയകാല അനുഭവങ്ങള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജും സുഹൃത്തുക്കളും

Kerala

സ്‌കൂള്‍ കലോത്സവം സംസ്ഥാന തലത്തില്‍ വേണ്ട, റവന്യൂ ജില്ലയില്‍ അവസാനിപ്പിക്കണം; വൈരാഗ്യമത്സരമാകുന്നുവെന്ന് ഖാദര്‍ കമ്മിറ്റി

Kerala

സ്‌കൂള്‍ കലോത്സവം; സ്വര്‍ണ കപ്പ് കണ്ണൂരിന്

Kerala

സ്‌കൂള്‍ കലോത്‌സവം; കീരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.