Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങൾക്ക് ആനകളെ വാങ്ങാം; നിയമ ഭേദഗതി രാജ്യസഭ പാസാക്കി, ഉത്തരവ് രണ്ടാഴ്ചയ്‌ക്കുള്ളില്‍, ഗുരുവായൂരിലേക്ക് സര്‍ക്കാര്‍ ആനകളെ നല്കും

2010നു ശേഷം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകളെ നടയ്‌ക്കിരുത്തുന്നത് പൂര്‍ണമായും നിലച്ചിരുന്നു. വാണിജ്യപരമായി ആനകളുടെ കൈമാറ്റ നിരോധനമുള്ളതിനാലായിരുന്നു നടയ്‌ക്കിരുത്തല്‍ ഇല്ലാതിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കുന്നതും തടഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2022, 10:28 am IST
in Kerala

 കൊല്ലം: മതപരമായ ചടങ്ങുകള്‍ക്ക് ആനകളെ രാജ്യത്തിനകത്ത് കൈമാറ്റം ചെയ്യുന്നതിനും ഗതാഗതത്തിനും അനുവദിക്കുന്ന നിയമ ഭേദഗതി രാജ്യസഭ പാസാക്കിയതോടെ ക്ഷേത്രങ്ങള്‍ക്കുള്ള ആനകളെ വാങ്ങി നടയ്‌ക്കിരുത്തല്‍ തടസ്സങ്ങള്‍ നീങ്ങി.  

ആനകളുടെ കൈമാറ്റവും ഗതാഗതവും എങ്ങനെയായിരിക്കണം എന്നതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളുടെ ഉത്തരവ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡര്‍മാര്‍ക്കു ലഭിക്കും. 1973ലെ കേന്ദ്ര വനം-വന്യജീവി വകുപ്പിലെ നിയമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉപവകുപ്പു ചേര്‍ത്തിരിക്കുന്നത്.  

2010നു ശേഷം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകളെ നടയ്‌ക്കിരുത്തുന്നത് പൂര്‍ണമായും നിലച്ചിരുന്നു. വാണിജ്യപരമായി ആനകളുടെ കൈമാറ്റ നിരോധനമുള്ളതിനാലായിരുന്നു നടയ്‌ക്കിരുത്തല്‍ ഇല്ലാതിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കുന്നതും തടഞ്ഞിരുന്നു.  

ഇഷ്ട ദാനമായോ സമ്മാനമായോ ആനകളെ കൈമാറുന്നതിന്  മുമ്പും വിലക്കില്ലായിരുന്നെങ്കിലും ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് പാറമേക്കാവ് ദേവസ്വം ഉള്‍പ്പെടെ പത്തോളം മേജര്‍ ക്ഷേത്രങ്ങള്‍ ആനകളെ വാങ്ങി നടയ്‌ക്കിരുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  

ആന കൈമാറ്റവും ഗതാഗതവും നിയമമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ആനകള്‍ എത്തുന്നതോടെ നിലവിലെ എഴുന്നെള്ളത്തു പ്രതിസന്ധിക്ക് പരിഹാരമാകും.  

ഇപ്പോള്‍ സംസ്ഥാനത്ത് ഇരുനൂറിന് മുകളില്‍ ആനകളാണ് എഴുന്നെള്ളത്തിനു യോജ്യമായവ. ശിവരാത്രി, കുംഭ ഭരണി, കുംഭത്തിരുവാതിര, മീന ഭരണി ദിവസങ്ങളില്‍ ആനകളില്ലാത്തതിനാലും ഏക്കത്തുകയില്‍ വന്‍ വര്‍ധനയായതോടെയും പല ക്ഷേത്രങ്ങളിലും ആചാരത്തിന്റെ ഭാഗമായുള്ള എഴുന്നെള്ളത്ത് പ്രതിസന്ധിയുണ്ട്.

സര്‍ക്കാര്‍ അധീനതയിലെ ആനക്കൊട്ടിലുകളില്‍ നിന്നു രണ്ടു കുട്ടിയാനകളെ ഗുരുവായൂര്‍ ദേവസ്വത്തിനു നല്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനയുണ്ട്. നിയമ സാധുതയുണ്ടാകുന്നതോടെ ആനകളെ കൈമാറാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അന്തിമ തീരുമാനമെത്തേണ്ടത്. നിലവില്‍ ഗുരുവായൂര്‍ ആനത്താവളത്തില്‍ കുട്ടിയാനകളില്ല. ആന പരിപാലനം കൃത്യമായി നടക്കുന്ന ഗുരുവായൂര്‍ ആനത്താവളത്തിലേക്ക് ആനകളെ കൈമാറുന്നതിനു മറ്റു തടസ്സങ്ങളുണ്ടാകില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.

Tags: രാജ്യസഭകേരള ക്ഷേത്രങ്ങള്‍Elephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.