Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് സുരക്ഷിതമല്ലാതായതോടെ സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ മറ്റൊരു വഴി തേടുന്നു. ചൈനയില്‍ നിന്നും മ്യാന്‍മറിലേക്ക് സ്വര്‍ണ്ണം കടത്തിയ ശേഷം റോഡ് മാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. റവന്യൂ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2022, 08:42 pm IST
in India

ന്യൂദല്‍ഹി: ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് സുരക്ഷിതമല്ലാതായതോടെ സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ മറ്റൊരു വഴി തേടുന്നു. ചൈനയില്‍ നിന്നും മ്യാന്‍മറിലേക്ക് സ്വര്‍ണ്ണം കടത്തിയ ശേഷം റോഡ് മാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. റവന്യൂ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  

ഈയിടെ ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് തുടര്‍ച്ചയായി പിടിക്കപ്പെടുന്നത് സ്ഥിരംവാര്‍ത്തയാണ്.  ഇതിന് കാരണം വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കിയതും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനാല്‍ എളുപ്പത്തില്‍ ഏത് രൂപത്തിലും ഒളിപ്പിച്ചുവെച്ച സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിയുന്നു എന്നതിനാലാണ്. ക്യാപ്സൂളുകളില്‍ നിറച്ച് വിഴുങ്ങിയും മലദ്വാരത്തില്‍ ഒളിപ്പിച്ചും പേസ്റ്റാക്കി തേച്ചുപിടിപ്പിച്ചും നടത്തുന്ന കടത്തുകള്‍ കസ്റ്റംസ് അനായാസമാണ് പിടിക്കുന്നത്.  

ചൈനയില്‍ നിന്നും മ്യാന്‍മറിലേക്ക് അനധികൃതമായി സ്വര്‍ണ്ണം കടത്തിയ ശേഷം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളിലൂടെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് പ്ലാന്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറാം എന്നിവിടങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗം മ്യാന്‍മറില്‍ നിന്നും സ്വര്‍ണ്ണം എത്തിക്കും.  

ചൈനയിലെ റൂയിലില്‍ നിന്നും മ്യാന്‍മറിലെ മ്യൂസ് എന്ന നഗരത്തിലേക്കാണ് കടത്തുക. മ്യൂസില്‍ നിന്നും മാണ്‍ഡലേ-കലേവാ റൂട്ട് വഴി ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് എത്തിക്കും. മ്യാന്‍മറില്‍ നിന്നും ഇന്ത്യയിലേക്ക് പാസ്പോര്‍ട്ടോ വിസയോ വേണ്ട. ഇരുരാജ്യങ്ങള്‍ക്കിടയിലും 16 കിലോമീറ്റര്‍ വരെ സ്വതന്ത്രമായി യാത്ര ചെയ്യാനാകും. ഇന്ത്യയുടെ അതിര്‍ത്തിയിലുള്ളവരെ കൂടി ഉപയോഗപ്പെടുത്തിയായിരിക്കും ഈ സ്വര്‍ണ്ണക്കടത്ത്.  

ചൈനയില്‍ നിന്നും മ്യാന്‍മറിലേക്ക് സ്വര്‍ണ്ണമെത്തിക്കുന്നതിന് പകരം മ്യാന്‍മറിലെ സ്വര്‍ണ്ണഖനികള്‍ ഉപയോഗിച്ചും സ്വര്‍ണ്ണം ഖനനം ചെയ്തെടുത്ത് ഇന്ത്യയിലേക്ക് കടത്താനും പദ്ധതിയുണ്ട്. ഇന്ത്യക്കാരുടെ സ്വര്‍ണ്ണത്തിനോടുള്ള ആസക്തിയാണ് കള്ളക്കടത്തുകാര്‍ മുതലെടുക്കുന്നത്. വര്‍ഷം ഏകദേശം 900 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.  

Tags: goldchinaMyanmarസ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്വന്യൂ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

Kerala

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

പുതിയ വാര്‍ത്തകള്‍

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.