Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈ പൊള്ളിച്ച് വിലക്കയറ്റം; അരി വിലയ്‌ക്ക് ആനുപാതികമായി മറ്റ് സാധനങ്ങൾക്കും വില കൂടി, ചായയ്‌ക്ക് തട്ടുകടകളിലടക്കം അഞ്ച് രൂപ വരെ കൂട്ടി

അരിയുടെയും പല വ്യഞ്ജനങ്ങളുടെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. മട്ട അരിക്ക് വില കൂടിയതോടെ പല കുടുംബങ്ങളും മട്ട അരി ഉപേക്ഷിച്ച് മറ്റിനം അരികള്‍ ഉപയോഗിച്ച് തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 03:07 pm IST
in Kerala

തൃശൂര്‍:  ജനങ്ങളെ പൊള്ളിച്ച് വിലക്കയറ്റം. ജനജീവിതം ദുസഹമാക്കി നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ്. വിപണിയില്‍ അരിയുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വില ദിനം പ്രതി ഉയരുകയാണ്. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പാക്കറ്റിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ വിലയും വന്‍തോതില്‍ വര്‍ധിച്ചു. പയറു വര്‍ഗങ്ങള്‍ മസാലപ്പൊടികള്‍, മാവിനങ്ങള്‍, എന്നിവയ്‌ക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. 

അരിയുടെയും പല വ്യഞ്ജനങ്ങളുടെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. മട്ട അരിക്ക് വില കൂടിയതോടെ പല കുടുംബങ്ങളും മട്ട അരി ഉപേക്ഷിച്ച് മറ്റിനം അരികള്‍ ഉപയോഗിച്ച് തുടങ്ങി.  

വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അരി, പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍ എന്നിവയ്‌ക്ക് വില കൂടിയത് ഹോട്ടല്‍ മേഖലയ്‌ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള  സിലിണ്ടറിന്റെ വില വര്‍ധിച്ചത് ഹോട്ടലുകള്‍ക്ക് താങ്ങാനാവുന്നില്ല.  

പടിപടിയായി തുടരുന്ന വിലക്കയറ്റം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് ഹോട്ടലുകള്‍. അരി, പച്ചക്കറി എന്നിവയ്‌ക്ക് പുറമേ വെളിച്ചെണ്ണ, ഓയില്‍, മൈദ തുടങ്ങിയവയ്‌ക്ക് വില കൂടിയത് വ്യവസായത്തെ കാര്യമായി ബാധിച്ചു.  

അരി വില കൂടിയതിന് ആനുപാതികമായി മറ്റെല്ലാ സാധനങ്ങളുടെ വിലയും കൂടുകയാണ്. വിലക്കയറ്റം കാരണം മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ഹോട്ടലുടമകള്‍. നഗരങ്ങളിലെ ഏതാനും ഹോട്ടലുകള്‍ ചില ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടത്തരം ഹോട്ടലുകളില്‍ ഉച്ചയൂണിന് 70 രൂപ മുതല്‍ 90 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. വിലക്കയറ്റം മൂലം ഭക്ഷണം തയ്യാറാക്കാനുള്ള ചെലവില്‍ ശരാശരി 50 ശതമാനം വര്‍ധനവുണ്ട്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി പല  ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.  

ചായക്കും വില കൂടി

പാലിന് ലിറ്ററിന് ആറു രൂപ വര്‍ധിപ്പിച്ചപ്പോള്‍ തട്ടുകടകളിലടക്കം ചായയ്‌ക്ക് അഞ്ചു രൂപ വരെ വില ഉയര്‍ന്നു. 10 രൂപയ്‌ക്ക് കിട്ടിയിരുന്ന ചായയ്‌ക്ക്  12 രൂപയും 15 രൂപയുമായി വില വര്‍ധിച്ചു. സാധാരണ തട്ടുകടകളിലാണ് 10 രൂപ 12 രൂപയായി ഉയര്‍ന്നത്. ചെറിയ ഹോട്ടലുകളില്‍ ചായയ്‌ക്ക് 15 രൂപ വരെ വില ഉയര്‍ന്നു. വലിയ ഹോട്ടലുകളില്‍ വില ഇതിലും ഉയര്‍ന്നിട്ടുണ്ട്. പാലുത്പന്നങ്ങളുടെ വിലയും വൈകാതെ മില്‍മ വര്‍ധിപ്പിക്കും. പാല്‍പ്പൊടി, വിവിധ തരം മിഠായികള്‍, തൈര്, നെയ്യ്, പനീര്‍ എന്നിവയടക്കം മുഴുവന്‍ ഉത്പന്നങ്ങളുടെയും വില ഒരു മാസത്തിനുള്ളില്‍ പുതുക്കും.

Tags: keralapriceവിലക്കയറ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.