Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇംഗ്ലീഷ് ആഫ്രിക്ക, ഫ്രഞ്ച് പോളിഷ്

ഗ്രൂപ്പ് ബിയില്‍ നിന്ന് ഒരു കളിയും തോല്‍ക്കാതെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടംപിടിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 4, 2022, 10:59 am IST
in Football
ഇംഗ്ലണ്ട് താരങ്ങള്‍ ജാക് ഗ്രീലിഷും ക്യാപ്റ്റന്‍ ഹാരി കെയ്‌നും പരിശീലനത്തിനിടെ

ഇംഗ്ലണ്ട് താരങ്ങള്‍ ജാക് ഗ്രീലിഷും ക്യാപ്റ്റന്‍ ഹാരി കെയ്‌നും പരിശീലനത്തിനിടെ

FacebookTwitterWhatsAppTelegramLinkedinEmail

ദോഹ: കിരീടവരള്‍ച്ച അവസാനിപ്പിക്കുകയെന്ന ദൗത്യത്തിലേക്ക് ഒരു ചുവടുകൂടി വയ്‌ക്കാന്‍ ഇംഗ്ലണ്ട്… കിരീടം നിലനിര്‍ത്തുകയെന്ന മോഹസാക്ഷാത്കാരത്തിലേക്ക് മുന്നേറാന്‍ ഫ്രാന്‍സ്… പ്രീ  ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് എതിരാളിയായെത്തുന്നത് ആഫ്രിക്കന്‍ ശൗര്യവുമായി വെല്ലുവിളികള്‍ അതീജീവിച്ചെത്തുന്ന സെനഗല്‍. ഫ്രഞ്ച് പടയ്‌ക്കു മുന്നിലെത്തുന്നതാകട്ടെ കുതിച്ചും കിതച്ചും മുന്നേറുന്ന പോളണ്ട്.  

ഗ്രൂപ്പ് ബിയില്‍ നിന്ന് ഒരു കളിയും തോല്‍ക്കാതെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെനഗല്‍ അവസാന പതിനാറില്‍ ഇടംപിടിച്ചത്. കടലാസിലെ കരുത്തര്‍ ഇംഗ്ലണ്ട്. റാഷ്ഫോര്‍ഡ്, ബുക്കായോ സാക്ക, ബെല്ലിങ്ഹാം, സ്റ്റര്‍ലിങ്ങ്, ഗ്രീലിഷ്, ഫില്‍ ഫോഡന്‍ എന്നിവരുടെ മികച്ച ഫോമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. നായകന്‍ ഹാരി കെയ്ന്‍ ഇതുവരെ ഗോളടിച്ചില്ലെങ്കിലും കളംനിറഞ്ഞ് കളിച്ച് സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കുന്നുണ്ട്.  

സാദിയോ മാനെയുടെ അഭാവം സെനഗല്‍ നിരയില്‍ നിഴലിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ ആ കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നു. കിടയറ്റ പ്രതിരോധമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ഇസ്മയില്‍ സാര്‍, കാലിദൊ കൗലിബലി, ബൗലായേ ഡിയ, അഹമ്മദു ഡിങ് എന്നിവരിലാണ് സെനഗലിന്റെ പ്രതീക്ഷ.  

ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്മാരായി ഫ്രാന്‍സിന്റെ മുന്നേറ്റം. അവസാന കളിയില്‍ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിറങ്ങി ടുണീഷ്യയോടേറ്റ തോല്‍വി ഫ്രാന്‍സിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പോളണ്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. കളത്തില്‍ മുന്‍തൂക്കം ഫ്രാന്‍സിന്. കളംനിറഞ്ഞുകളിക്കുന്ന എംബപ്പെ ഇതുവരെ മൂന്ന് ഗോളടിച്ച് മിന്നുന്ന ഫോമില്‍. ഒപ്പം ജിറൂഡും ഗ്രിസ്മാനും അടങ്ങുന്ന താരനിരയെ പിടിച്ചുകെട്ടാന്‍ പോളിഷ് പ്രതിരോധം അദ്ധ്വാനിക്കേണ്ടിവരും. അഡ്രിയാന്‍ റാബിയട്ട്, ഡെംബലെ എന്നിവരടങ്ങുന്ന മധ്യനിരയും റാഫേല്‍ വരാനെ നേതൃത്വം നല്‍കുന്ന പ്രതിരോധവും തകര്‍ക്കാന്‍ പോളിഷ് താരങ്ങള്‍ ഏറെ പണിപ്പെടും. ഗോള്‍വലയ്‌ക്ക് മുന്നില്‍ ഹ്യൂഗോ ലോറിസും കാവല്‍ നില്‍ക്കും.

റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയടക്കമുള്ള സ്ട്രൈക്കര്‍മാര്‍ക്ക് പിഴയ്‌ക്കുന്നത് പലപ്പോഴും പോളണ്ടിന് തിരിച്ചടി. ഒരു ഗോള്‍ മാത്രമാണ് ലെവന്‍ഡോസ്‌കി അടിച്ചത്.

Tags: Englandfranceഫിഫ ലോകകപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ പൊതുഇടങ്ങളിൽ പുകവലിക്ക് നിരോധനം

Kerala

മലയാളി നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയെറി മതൗ

Local News

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

World

ഫ്രാൻസിൽ ശരീയത്ത് നിയമം നടപ്പാക്കണം : സർക്കാർ സംവിധാനങ്ങളിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ കയറിക്കൂടുന്നതായി റിപ്പോർട്ട്

India

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ശശി തരൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തെ ഫ്രാന്‍സ് സെനറ്റ് കമ്മിറ്റി അപലപിച്ചെന്ന് തരൂര്‍

പുതിയ വാര്‍ത്തകള്‍

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies