Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രാഹ്മണരെ ആക്രമിക്കുമെന്നതടക്കം ജെഎന്‍യുവില്‍ ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍; സുപ്രസിദ്ധ സ്ഥാപനങ്ങളെ ഒരു വിഭാഗം നശിപ്പിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ (ജെഎന്‍യു) ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍. ഭീഷണി സ്വരത്തിലുള്ള ചുമരെഴുത്തുകളാണ് അധികവും. 'ബ്രാഹ്മണന്മാര്‍ കാമ്പസ് വിട്ടുപോകുക', 'ഇവിടെ രക്തച്ചൊരിച്ചില്‍ ഉണ്ടാകും', 'ബ്രാഹ്മണര്‍ ഭാരതം വിട്ടുപോവുക', ബ്രാഹ്മണ-ബനിയകളെ (ബനിയ മറ്റൊരു ഉയര്‍ന്ന ജാതിയാണ്), ഞങ്ങള്‍ വരുന്നു, നിങ്ങളോട് പക വീട്ടും'- ഇതെല്ലാമാണ് ജെഎന്‍യു ചുമരുകളില്‍ എഴുതിയ മുദ്രാവാക്യങ്ങള്‍.

Janmabhumi Online by Janmabhumi Online
Dec 2, 2022, 08:50 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

 ന്യൂദല്‍ഹി: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ (ജെഎന്‍യു) ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍. ഭീഷണി സ്വരത്തിലുള്ള ചുമരെഴുത്തുകളാണ് അധികവും. ‘ബ്രാഹ്മണന്മാര്‍ കാമ്പസ് വിട്ടുപോകുക’, ‘ഇവിടെ രക്തച്ചൊരിച്ചില്‍ ഉണ്ടാകും’, ‘ബ്രാഹ്മണര്‍ ഭാരതം വിട്ടുപോവുക’, ബ്രാഹ്മണ-ബനിയകളെ (ബനിയ മറ്റൊരു ഉയര്‍ന്ന ജാതിയാണ്), ഞങ്ങള്‍ വരുന്നു, നിങ്ങളോട് പക വീട്ടും’- ഇതെല്ലാമാണ് ജെഎന്‍യു ചുമരുകളില്‍ എഴുതിയ മുദ്രാവാക്യങ്ങള്‍.  

“വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സദാചാരമൂല്യങ്ങള്‍ക്ക് പേര് കേട്ടതാകണം വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ബ്രാഹ്മണരെയും ബനിയസമുദായക്കാരേയും ആക്രമിക്കുമെന്ന മുദ്രാവാക്യം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം പ്രസിദ്ധ സ്ഥാപനങ്ങള്‍ ഒരു വിഭാഗം ദുരുപയോഗം ചെയ്യുകയാണ്. “- സ്മൃതി ഇറാനി പറഞ്ഞു. 

ഇതേക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് സ്കൂളിന്റെയും തര്‍ക്കപരിഹാര കമ്മിറ്റിയുടെയും ഡീനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ ഒന്നിട് ജെഎന്‍യുവിന്റെ പല ചുമരുകളിലും ബ്രാഹ്മണര്‍ക്കും ബനിയ സമുദായക്കാര്‍ക്കും എതിരായ മുദ്രാവാക്യങ്ങള്‍ ചുമരെഴുത്തായി പ്രത്യക്ഷപ്പെടുകയായിരുന്നു.

ഇടത്-ലിബറല്‍ ഗൂഢസംഘങ്ങള്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നു- ജെഎന്‍യു ടീച്ചേഴ്സ് ഫോറം  

ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. “ഇടത്-സ്വതന്ത്ര ഗൂഢസംഘങ്ങള്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇത് നശീകരണ വാസനയുടെ ഏറ്റവും മോശം പ്രവൃത്തിയാണ്”- ജെഎന്‍യു ടീച്ചേഴ്സ് ഫോറം ട്വിറ്ററില്‍ പ്രതിഷേധിച്ചു.  

Tags: ബ്രാഹ്മണന്‍ബ്രാഹ്മിണ്‍ വിരുദ്ധംബ്രാഹ്മണര്‍ജെഎന്‍യുസ്മൃതി ഇറാനിജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങള്‍ജെഎന്‍യു സര്‍വ്വകലാശാലസനാതന ധര്‍മ്മsmriti irani
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹല്യാബായി ഹോള്‍ക്കറുടെ ത്രിശതാബ്ദി ആഘോഷം: 15ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും

India

ഇന്ത്യയുടെ വികസനം മോദിയുടെ കാഴ്ചപ്പാടിലൂടെ ! മോദിയെക്കുറിച്ചുള്ള പുസ്തകം പ്രചരിപ്പിക്കുന്നതിനായി രാജ്യാന്തര സന്ദർശനം ആരംഭിച്ച്  സ്മൃതി ഇറാനി 

India

എൻസി-കോൺഗ്രസ് സഖ്യം  തീവ്രവാദത്തെയും വിഘടനവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു ; കശ്മീരിലെ വികസനത്തിന് ബിജെപി സർക്കാർ അനിവാര്യം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയനും എബിവിപിയും ചേര്‍ന്ന് ദല്‍ഹി ഹിന്ദു കോളജില്‍ സംഘടിപ്പിച്ച സ്വയംസിദ്ധ 2024ല്‍ പങ്കെടുത്ത മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം 
വിദ്യാര്‍ത്ഥികള്‍
India

എബിവിപി സ്വയംസിദ്ധ 2024: പെണ്‍കുട്ടികള്‍ക്കിടയില്‍ സംരംഭകത്വം പരിപോഷിപ്പിക്കണം: സ്മൃതി ഇറാനി

India

കോണ്‍ഗ്രസ്-എന്‍സി സഖ്യം അത്യാഗ്രഹം കൊണ്ട്: സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്ത് പോലീസ്; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

.

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ അഴിമതി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: പരാതി തെളിഞ്ഞതോടെ 3 ജീവനക്കാരികളും ഒളിവിൽ, ഹാജരാകാൻ വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies