Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാശുണ്ടോ… ഡ്രൈവിംഗ് ലൈസന്‍സ് റെഡി; വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെ ഏജന്റുമാർ നേടുന്നത് വൻ തുകകൾ

അമ്പത് വയസ് കഴിഞ്ഞവര്‍ക്കും ബാഡ്ജിന് അപേക്ഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധനമാണ്. പുതിയ ലൈസന്‍സിനും പുതുക്കലിനുമായി കൊല്ലം ആര്‍ടി ഓഫീസില്‍ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണ് എത്തുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 1, 2022, 02:57 pm IST
in Kollam

കൊല്ലം: കണ്ണിന് നല്ല കാഴ്ചയില്ലെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് റെഡി. ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ അലട്ടിയാലും ലൈസന്‍സ് കിട്ടാന്‍ ഒരു പ്രയാസവുമില്ല. പുതുക്കാനാണെങ്കില്‍, പഴയ ലൈസന്‍സും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈനിറയെ  പണവുമുണ്ടായാല്‍ മതി.

ഏജന്റുമാരെ പണമേല്‍പ്പിച്ച് കണ്ണുപരിശോധനയുടെ വ്യാജ റിപ്പോര്‍ട്ടും  കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കി ഡ്രൈവിംഗ് ലൈസന്‍സ്  സംഘടിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. സ്വകാര്യ ഡോക്ടര്‍മാരുടെ സഹായത്തോടെയാണിതെന്ന് ആര്‍ടിഒമാര്‍ക്ക്  ബോധ്യപ്പെട്ടിട്ടുണ്ട്. അമ്പത് വയസ് കഴിഞ്ഞവര്‍ക്കും ബാഡ്ജിന് അപേക്ഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധനമാണ്. പുതിയ ലൈസന്‍സിനും പുതുക്കലിനുമായി  കൊല്ലം ആര്‍ടി ഓഫീസില്‍ ദിനംപ്രതി മുന്നൂറോളം അപേക്ഷകളാണ് എത്തുന്നത്. ഇതില്‍ നൂറും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെയാണ് നേടുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.  ചില സര്‍ട്ടിഫിക്കറ്റ് ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിവായത്.

വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ഇതിനകം എത്രപേര്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്നതിന് ഒരു കണക്കുമില്ല. അപേക്ഷകന്റെ നിഴല്‍പോലും കാണാതെ തയാറാക്കുന്ന ഈ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലൂടെ വന്‍തുകയാണ് ഏജന്റുമാരും ചില ഡോക്ടര്‍മാരും  നേടുന്നത്. ഡോക്ടര്‍ക്ക് ഏജന്റ് മാസംതോറുമാണ് പണം നല്‍കുക. ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള ഫീസടക്കം ലൈസന്‍സിന് 1500 രൂപ മുതല്‍ 3000 രൂപവരെ ഏജന്റുമാര്‍ വാങ്ങുന്നുണ്ടെന്നാണ് സൂചന. കൊല്ലം ആര്‍ടി ഓഫീസ് ചുറ്റിപ്പറ്റി നാല്‍പ്പതോളം ഏജന്റുമാരുണ്ട്. ഗുരുതരമായ കാഴ്ച വൈകല്യങ്ങളുള്ളവര്‍, അപസ്മാരരോഗികള്‍ എന്നിവര്‍ക്ക്  ലൈസന്‍സ് കിട്ടാന്‍ പ്രയാസമാണ്. കണ്ണട വച്ചാലും 6/6 കാഴ്ചശക്തിയില്ലാത്തവര്‍ക്ക്  ലൈസന്‍സ് കിട്ടില്ല. കോങ്കണ്ണ്, വര്‍ണാന്ധത, നിശാന്ധത എന്നിവയുണ്ടോ  എന്നൊക്കെ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അതുപോലെതന്നെയാണ് മറ്റ് രോഗമുള്ളവരുടെ കാര്യത്തിലും. അപേക്ഷകനെ നേരിട്ട് പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത്. അല്ലെങ്കില്‍, വണ്ടിയോടിച്ച് ഇവര്‍ സ്വയം അപകടത്തില്‍പ്പെടുമെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കും.

ശിക്ഷ ഏഴുവര്‍ഷംവരെ

ഡ്രൈവിംഗ് ലൈസന്‍സിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടിയാല്‍ വ്യാജരേഖ ചമച്ചതിന് ഏഴുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. ലൈസന്‍സിന് അപേക്ഷിച്ചയാള്‍ മാത്രമല്ല, അതുണ്ടാക്കിക്കൊടുത്ത ഏജന്റും ഡോക്ടറും പിടിയിലാകും. അതിനിടെ,  വ്യാജ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പുതന്നെ മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഒരു ചെറിയ ഫീസ് ഈടാക്കി ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ആര്‍ടി ഓഫീസിനോടനുബന്ധിച്ചായിരിക്കും ഡോക്ടര്‍മാരുടെ സേവനം.

Tags: doctorFake certificateDriving license
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.