Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകള്‍ പിടികൂടിയ സംഭവം; പോലീസിനെ അറിയിച്ചത് 7 മണിക്കൂർ വൈകി, അന്വേഷണം കര്‍ണ്ണാടകയിലേക്ക്

ആംസ് ആക്ട് പ്രകാരം ജാമ്യമില്ലാത്ത വകുപ്പായതിനാലാണ് എക്‌സൈസ് പോലീസിന് വെടിയുണ്ട കൈമാറിയത്. എന്നാല്‍ ഏറെ വൈകിയുണ്ടായ കൈമാറല്‍ ആണ് തെളിവ് മുഴുവന്‍ നശിക്കുന്ന വിധത്തിലേക്ക് മാറാന്‍ ഇടയായത്.

Janmabhumi Online by Janmabhumi Online
Nov 18, 2022, 11:03 am IST
in Kannur
പിടികൂടിയ വെടിയുണ്ടകളുമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍.

പിടികൂടിയ വെടിയുണ്ടകളുമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍.

FacebookTwitterWhatsAppTelegramLinkedinEmail

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞദിവസം കര്‍ണ്ണാടക ആര്‍ടിസി ബസ്സില്‍ നിന്നും 100 വെടിയുണ്ടകള്‍ പിടികൂടിയ സംഭവം എക്‌സൈസുകാര്‍ പോലീസിനെ അറിയിച്ചത് 7 മണിക്കൂര്‍ വൈകി എന്ന് ആരോപണം. ഇത്രയും ഗൗരവകരമായ ഒരു സംഭവമുണ്ടായിട്ടും പോലീസിനെ അറിയിക്കാന്‍ വൈകിയത് മൂലം പോലീസിന് ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ ചോദ്യം ചെയ്യാനോ ബസില്‍ കൂടുതല്‍ പരിശോധന നടത്താനോ കഴിഞ്ഞില്ല. ഇതോടെ അന്വേഷണം വഴി മുട്ടിയ നിലയിലായി.

ആംസ് ആക്ട് പ്രകാരം ജാമ്യമില്ലാത്ത വകുപ്പായതിനാലാണ് എക്‌സൈസ് പോലീസിന് വെടിയുണ്ട കൈമാറിയത്. എന്നാല്‍ ഏറെ വൈകിയുണ്ടായ കൈമാറല്‍ ആണ് തെളിവ് മുഴുവന്‍ നശിക്കുന്ന വിധത്തിലേക്ക് മാറാന്‍ ഇടയായത്. വിവരമറിഞ്ഞ ഉടനെ തന്നെ റൂറല്‍ ജില്ലാ പോലീസ് മേധാവി പി. ബി. രാജീവ് സമഗ്രാന്വേഷണം നടത്താന്‍ ഇരിട്ടി പോലീസിന് നിര്‍ദേശം നല്‍കി. ഇരിട്ടി ഇന്‍സ്പെക്ടര്‍ കെ. ജെ. ബിനോയിയുടെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ കര്‍ണാടയിലെത്തി അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ എക്സൈസിന്റെ കിളിയന്തറയിലെ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസ്സില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 10 പാക്കറ്റുകളിലായി 100 നാടന്‍ തോക്ക് തിരകള്‍ എക്‌സൈസ് സംഘം പിടികൂടിയത്. എന്നാല്‍ പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍ നടപടികള്‍ക്കായി ഇരിട്ടി പൊലിസിന് കൈമാറിയത് വൈകുന്നേരം 7 മണിയോടെയാണ്. തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. 

ബസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും തങ്ങള്‍ക്കൊന്നും അറിയില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. വീരാജ് പേട്ടയില്‍ ഉള്‍പ്പെടെ വെടിയുണ്ട വില്‍ക്കുന്ന കടകളുണ്ടെങ്കിലും എവിടെ നിന്നാണ് വെടിയുണ്ട ബസിലെത്തിച്ചതെന്നും ആര് ആര്‍ക്ക് വേണ്ടി എന്ന കാര്യവും കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ഏറെ ഗൗരവകരമായ സംഭവമായിട്ടും വിഷയത്തില്‍ എക്‌സൈസ് സംഘം കാണിച്ച വൈകിപ്പിക്കല്‍ നടപടിയാണ് പോലീസിനെയാണ് കുഴക്കിയത്.

Tags: കര്‍ണ്ണാടകകെഎസ്ആര്‍ടിസിവെടിയുണ്ടKoottupuzha checkpostകേരള പോലീസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

ഹൈദരാബാദിൽ സിപിഐ നേതാവിനെ മുളകുപൊടി വിതറി വെടിവെച്ചു കൊന്നു

കൊച്ചിയിൽ അക്ബർ അലിയുടെ പെൺവാണിഭ റാക്കറ്റ് കേന്ദ്രത്തിൽ റെയ്ഡ്: ആറ് അന്യസംസ്ഥാന യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസാ ശുചിമുറിയിൽ ബലാത്സം​ഗം ചെയ്തു: മലപ്പുറത്തെ മദ്രസ ഉസ്താദിന് 86 വർഷം കഠിനതടവ്

‘വിശാൽ 35 ന് ‘ചെന്നൈയിൽ ഗംഭീര തുടക്കം

ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും

ഏത് അറുബോറന്റെ ലൈഫിലും സിനിമാറ്റിക് ആയ ഒരു ദിവസം ഉണ്ട്; ‘സാഹസം’ ഒഫീഷ്യൽ ടീസർ പുറത്ത് 

Businesswoman holding jigsaw puzzle pieces with “Cancer screening” text

സ്‌കിന്‍ ക്യാന്‍സര്‍ മുതല്‍ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ക്യാൻസർ വരെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies