Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതാണ് ജി20 ഉച്ചകോടിയുടെ ആ നിമിഷം; ഇന്ത്യന്‍ പ്രധാനമന്ത്രിയെ ജോ ബൈഡന്‍ ദൂരെ നിന്നും അഭിവാദ്യം ചെയ്ത നിമിഷം!

ഇതാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ ആ നിമിഷം. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത നിമിഷം. രാജ്യത്തലവന്മാര്‍ ബുധനാഴ്ച കണ്ടല്‍വനം കാണാന്‍ പോയിരുന്നു. അവിടെ പ്രകൃതി ആസ്വദിക്കാനും പരസ്പരം സംവദിക്കാനും പോയതായിരുന്നു അവര്‍. അവിടെ മോദി അല്‍പം ദൂരെ നിന്നും ജോ ബൈഡനെ അഭിവാദ്യം ചെയ്തു. ഉടനെ ജോ ബൈഡനും കൈ ഉയര്‍ത്തി മോദിയെ സല്യൂട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2022, 07:55 pm IST
in India

ന്യൂദല്‍ഹി: ഇതാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ ആ നിമിഷം. അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത നിമിഷം. രാജ്യത്തലവന്മാര്‍ ബുധനാഴ്ച കണ്ടല്‍വനം കാണാന്‍ പോയിരുന്നു. അവിടെ പ്രകൃതി ആസ്വദിക്കാനും പരസ്പരം സംവദിക്കാനും പോയതായിരുന്നു അവര്‍. അവിടെ മോദി അല്‍പം ദൂരെ നിന്നും ജോ ബൈഡനെ അഭിവാദ്യം ചെയ്തു. ഉടനെ ജോ ബൈഡനും കൈ ഉയര്‍ത്തി മോദിയെ സല്യൂട്ട് ചെയ്തു.

ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പങ്കുവെച്ച ട്വീറ്റ്: 

ഇത്ര ദൂരെ നിന്ന് സൗഹൃദത്തിന്റെ ഒരു സല്യൂട്ട് കൈമാറാനുള്ള ധീരത മോദിയുടെ നിഷ്കളങ്കതയില്‍ നിന്നുയരുന്ന ഒന്നാണ്. അതിന് അതേ ഊഷ്മളതയോടെ മറുവശത്ത് നിന്നും ഒരു അഭിവാദ്യം കിട്ടുമ്പോള്‍ ഈ രാഷ്‌ട്ര നേതാക്കള്‍ക്ക് ഏതവസരത്തിലും വ്യക്തിഗതമായി ആശയവിനിമയം നടത്താനുള്ള ഇടവുമാണ് ലഭിക്കുന്നത്. 

ചൊവ്വാഴ്ച മോദിയും ജോ ബൈഡനും തമ്മില്‍ ഉച്ചകോടിയ്‌ക്കിടയില്‍ പ്രത്യേകമായി പരസ്പരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും അങ്ങേയറ്റം സൗഹൃദത്തോടെയാണ് നിമിഷങ്ങള്‍ പങ്കുവെച്ചത്.  

വ്യക്തിഗതമായ ഈ സൗഹൃദനിമിഷങ്ങള്‍ ലോകനേതാക്കളുമായി കൈമാറാന്‍ കഴിയുന്ന മോദിയുടെ ഈ കഴിവ് ഏറെ പ്രശംസനീയമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ മന്‍മോഹന്‍ സിങ്ങിനെതിരെ ഒരു ട്വീറ്റ് പങ്കുവെച്ചത്. മന്‍മോഹന്‍ സിങ്ങ് ഉച്ചകോടികളില്‍ പങ്കെടുമ്പോള്‍ വിദേശ നേതാക്കള്‍ ഗൗനിക്കാറില്ല. പക്ഷെ  ലോകനേതാക്കള്‍ മോദിയെ തേടിവരുന്നു. ഈ ട്വീറ്റിനെതിരെ ജയറാം രമേശും  മറ്റ് കോണ്‍ഗ്രസ് നേതാക്കളും കടുത്ത പ്രതികരണവുമായാണ് എത്തിയത്.  

പക്ഷെ മോദിയുടെ ഈ കഴിവ് അനന്യമാണ്. അദ്ദേഹം ലോകനേതാക്കളെ കൈകാര്യം ചെയ്യുന്ന അനായാസത അത്ഭുതപ്പെടുത്തുന്നതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സനകുമായി സംസാരിക്കുന്ന ഫോട്ടോയില്‍ എത്ര ബഹുമാനത്തോടെയാണ് ഋഷി സുനക് മോദിയെ നോക്കുന്നത്.  

അതുപോലെ വൈകുന്നേര ഭക്ഷണത്തിനിടയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായി തന്ത്രപരമായി മോദി നടത്തിയ ഒരു അനൗദ്യോഗിക കൂടിക്കാഴ്ചയും എടുത്തു പറയേണ്ടതുതന്നെ. വ്യക്തികള്‍ക്കിടയില്‍ അറിയാതെ ശത്രുതയുടെയോ, തെറ്റിദ്ധാരണയുടേയോ മഞ്ഞുരുക്കുമ്പോള്‍ അത് രാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കമായി മാറുന്നു.  

സ്ത്രീ നേതാക്കളുമായും മോദിക്ക് വിവേചനമില്ല. പുരുഷ നേതാക്കളോടുള്ള അതേ ഊഷ്മളതയോടെ പെരുമാറുന്നു എന്നത് മോദിയുടെ മാത്രം സവിശേഷത. ഇറ്റലിയില്‍ ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്കെത്തിയ ജ്യോര്‍ജ്ജിയ മെലനിയുമായി മോദി കാലാവസ്ഥാ വ്യതിയാനം, സംസ്കാരം, പ്രതിരോധം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ചര്‍ച്ച നടത്തി. ഇസ്ലാമിക മതമൗലികവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവ് കൂടിയാണ് ജ്യോര്‍ജ്ജിയ മെലനി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയും ഊഷ്മളമായിരുന്നു. അതുപോല പുതിയ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി  ആന്‍റണി അല്‍ബനീസ് ഏറെ സ്നേഹവായ്‌പയോടെയാണ് മോദിയ ഏതിരേറ്റത്. ജി20 ഉച്ചകോടിക്കെത്തിയ ഏതാണ്ട് എല്ലാ രാഷ്‌ട്രത്തലവന്‍മാരുമായും മോദി സൗഹൃദം പങ്കുവെയ്‌ക്കുകയും സാധ്യമായിടത്തെല്ലാം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. റഷ്യയില്‍ നിന്നും അസംസ്കൃത എണ്ണ കുറഞ്ഞവിലയില്‍ വാങ്ങാന്‍ കഴിയുന്ന നയതന്ത്ര ധൈര്യം മോദിക്ക് ഉണ്ടാകുന്നത് ഈ സൗഹൃദത്തില്‍ നിന്നാണ്. ഇന്ത്യയുടെ ഉപഭോക്തൃപണപ്പെരുപ്പം തടഞ്ഞുനിര്‍ത്താന്‍ റഷ്യയുടെ എണ്ണ എത്ര മാത്രം ഉപകാരപ്രദമായെന്ന് കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടതാണ്. മാത്രമല്ല, രാജ്യത്തിനാവശ്യമായ അസാധാരണ വീക്ഷണകോണുകള്‍ മോദിക്ക് പകര്‍ന്നുകിട്ടുന്നത് ഇത്തരം ഇടപഴകലില്‍ നിന്നാണ്. ഒരു പുസ്തകത്തിലും കാണാത്ത, പ്രായോഗിക നയതന്ത്രത്തിന്റെ കാണാച്ചരടുകള്‍ മോദി പഠിച്ചെടുക്കുന്നത് ഈ തീവ്രസൗഹൃദങ്ങളില്‍ നിന്നാണ്. 

എസ് 400 എന്ന വ്യോമപ്രതിരോധ സംവിധാനം അമേരിക്കയുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ റഷ്യയില്‍ നിന്നും വാങ്ങിയെടുക്കാന്‍ സാധിച്ചതും മോദിയുടെ ഈ നയതന്ത്ര മിടുക്ക് തന്നെ. ഇതേ എസ് 400 വാങ്ങിയെന്ന കുറ്റത്തിന് നാറ്റോ അംഗരാജ്യം പോലുമായി തുര്‍ക്കിക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചെറുവിരല്‍പോലും അനക്കാതിരുന്നത് മോദിയുടെ ഈ അഗാധവ്യക്തിഗതസൗഹൃദം കാത്തുസൂക്ഷിക്കാനുള്ള മിടുക്ക് തന്നെ.  ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചൈന ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ ധൈര്യപ്പെടാത്തതും മോദിയുടെ ലോകരാജ്യങ്ങളിന്മേലുള്ള സ്വാധീനം തന്നെ. 

Tags: ജി20ബാലിട്വീറ്റ്joe bidenbidenഐഎസ്ജി20 ഇന്തോനേഷ്യmodiഇന്തോനേഷ്യനരേന്ദ്രമോദികണ്ടല്‍വനംജി20 ഉച്ചകോടിട്വിറ്റര്‍സമ്മേളനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

India

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

പുതിയ വാര്‍ത്തകള്‍

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.