Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനകളുടെ ഏക്കത്തുക കൂട്ടി ഗുരുവായൂര്‍ ദേവസ്വം; ഇന്ദ്രസെന്നിനും നന്ദനും ഏക്കത്തുക ഒരു ലക്ഷമാക്കി, 90 ദിവസം മുമ്പ് ബുക്കു ചെയ്യണം

ആനയോട്ട മത്സരത്തിലെ താര രാജാക്കന്മാരായ ഗോപീകൃഷ്ണന്റേയും ഗോപിക്കണ്ണന്റേയും ഏക്കത്തുക, 30000 ല്‍ നിന്നും 40000 രൂപയാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2022, 03:02 pm IST
in Kerala
ഇന്ദ്രസെൻ, നന്ദൻ

ഇന്ദ്രസെൻ, നന്ദൻ

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഗജരത്‌നം പത്മനാഭന്റെ വിയോഗത്തിനു ശേഷം ആനക്കോട്ടയിലെ തലയെടുപ്പുള്ള പ്രധാനികളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇന്ദ്രസെന്നിനും നന്ദനും ഗുരുവായൂര്‍ ദേവസ്വം ഏക്കത്തുക വര്‍ധിപ്പിച്ചു. നിലവില്‍ 75,000 രൂപ ഏക്കത്തുകയുള്ള ഇന്ദ്രസെന്നിനും, നന്ദനും ഒരു ലക്ഷം രൂപയാക്കി. കാലങ്ങളായി തൃശൂര്‍ പൂരത്തിന് പാറമേക്കാവിലമ്മയുടെ കോലമേറ്റുന്നത് നന്ദനാണ്.  

ഇന്ദ്രസെന്നിനും, നന്ദനും കൂടാതെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള ആനയോട്ട മത്സരത്തിലെ താര രാജാക്കന്മാരായ ഗോപീകൃഷ്ണന്റേയും ഗോപിക്കണ്ണന്റേയും ഏക്കത്തുക, 30000 ല്‍ നിന്നും 40000 രൂപയാക്കി. ഒപ്പം, ദേവസ്വത്തിലെ മറ്റ് കൊമ്പന്മാരായ സിദ്ധാര്‍ഥന്‍, ജൂനിയര്‍ മാധവന്‍, ഗോപാലകൃഷ്ണന്‍, ശ്രീധരന്‍, വിഷ്ണു, ജൂനിയര്‍ വിഷ്ണു, രവികൃഷ്ണന്‍, ബല്‍റാം, വിനായകന്‍, ദാമോദര്‍ദാസ് എന്നീ കൊമ്പന്മാര്‍ക്കും ഇതേ നിരക്കാണ് ദേവസ്വം നിശ്ചയിച്ചിട്ടുള്ളത്. ബാലു, ചെന്താമരാക്ഷന്‍, ഗോകുല്‍ എന്നീ കൊമ്പന്മാര്‍ക്ക് 25,000 ല്‍ നിന്ന് 30,000 ആക്കി.  

11 ആനകള്‍ക്ക് 20,000 ല്‍ നിന്ന് 25,000 രൂപയും, അതിന് താഴെ വരുന്ന ഒമ്പതാനകള്‍ക്ക് 15,000 ല്‍ നിന്നും 23,000 രൂപയുമാക്കി. ഗുരുവായൂര്‍ ദേവസ്വത്തിലെ 43 ആനകളില്‍ 38 ആനകളുടെ ഏക്ക തുകയിലാണ് ദേവസ്വം ഇപ്പോള്‍ വര്‍ധനവ് വരുത്തിയിട്ടുള്ളത്. ആനക്കഥകളിലെ രാജകുമാരന്മാരുടെ തറവാടായ ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയില്‍, ഏക്ക തുകയുടെ ചരിത്രത്തില്‍ കേരളത്തില്‍ റെക്കോഡ് സൃഷ്ടിച്ചിട്ടുള്ളത്, ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്മാരായ ഗുരുവായൂര്‍ പത്മനാഭനും, വലിയ കേശവനുമാണ്. ഈ രണ്ടാനകളും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.  

പത്മനാഭന്റെ ഏക്ക തുകയുടെ റെക്കാര്‍ഡ് തകര്‍ത്താണ് വലിയ കേശവന്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്. പത്മനാഭന്റെ റെക്കാര്‍ഡ് ഏക്കത്തുക 2,22,222 രൂപ ആയിരുന്നപ്പോള്‍, മത്സരബുദ്ധിയോടെ പൂര കമ്മറ്റിക്കാര്‍ ലേലത്തില്‍ വലിയ കേശവന്റെ ഏക്കത്തുക 2.75 ലക്ഷമായി ഉയര്‍ത്തി. ആ ഏക്ക തുകയുടെ റെക്കാഡ് തകര്‍ക്കാന്‍ കേരളത്തിലെ ഒരു കൊമ്പനും ഇന്നോളം കഴിഞ്ഞിട്ടുമില്ല. പൂരങ്ങളുടെ കാലം തുടങ്ങാനിരിയ്‌ക്കെ, ഗുരുവായൂര്‍ ദേവസ്വത്തിലെ പരമാവധി ആനകളെ എഴുന്നെള്ളിപ്പുകള്‍ക്ക് അയക്കാനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്.  

ആനകളെ ബുക്ക് ചെയ്യുന്ന പൂരക്കമ്മറ്റിക്കാര്‍ പൂരങ്ങള്‍ക്ക് 90 ദിവസം മുമ്പ് ബുക്കു ചെയ്യണം. മാത്രമല്ല, അന്നുതന്നെ മുഴുവന്‍ പണവും ദേവസ്വത്തിലടയ്‌ക്കണം. ഒരാനക്ക് ഒരേ ദിവസം ഒന്നിലധികം അപേക്ഷകള്‍ വന്നാല്‍, ടെണ്ടറിലൂടെ നിശ്ചയിക്കും. ആ വിവരം 45 ദിവസങ്ങള്‍ക്ക് മുമ്പ് പൂര കമ്മറ്റിക്കാരെ ദേവസ്വം അറിയിക്കും. ജനുവരി ഒന്നു മുതല്‍ ദേവസ്വത്തിലെ ആനകളുടെ ഏക്കത്തുകയുടെ നിരക്ക് പ്രാബല്യത്തില്‍ വരും. രണ്ട് മോഴകളും, അഞ്ച് പിടിയാനകളും ഉള്‍പ്പെടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആകെ ആനകളുടെ എണ്ണം 43 ആണ്.

Tags: RentGuruvayoorElephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ കണ്ടെയ്‌നറിന് ക്ഷാമം : ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.