Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരട്ടനരബലി: കൊല്ലപ്പെട്ടത് പത്മയെന്ന് സ്ഥിരീകരണം, ഡിഎന്‍എ പരിശോധനയ്‌ക്ക് അയച്ച അമ്പത്തിയാറ് സാമ്പിളുകളിൽ ഒന്നിന്റെ ഫലം പുറത്തുവന്നു

നവംമ്പര്‍ അവസാനം പൂര്‍ണ ഡിഎന്‍എ ഫലം തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്മത്തിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നുവെന്ന പരാതിയുമായി സമീപിച്ച സഹോദരി പളനിയമ്മയെയും മകന്‍ സെല്‍വരാജിനെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 10:53 am IST
in Kerala
ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മത്തിന്റെ സഹോദരിയും മകന്‍ സെല്‍വരാജും എറണാകുളം സിറ്റിപോലീസ് കമ്മീഷണറെ കാണാനെത്തിയപ്പോള്‍

ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മത്തിന്റെ സഹോദരിയും മകന്‍ സെല്‍വരാജും എറണാകുളം സിറ്റിപോലീസ് കമ്മീഷണറെ കാണാനെത്തിയപ്പോള്‍

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ ഭഗവൽസിംഗിന്റെ വീട്ടിൽ നിന്നും ലഭിച്ച ശരീരാവശിഷ്ടങ്ങൾ തമിഴ്നാട് സ്വദേശിനി പത്മയുടേതാണെന്ന് സ്ഥിരീകരിച്ചു.  ഡിഎന്‍എ പരിശോധനയ്‌ക്ക് അയച്ച അമ്പത്തിയാറ് സാമ്പിളുകളിൽ ഒന്നിന്റെ ഫലം ലഭിച്ചതോടെയാണിത്. പത്മയുടെ ശരീരം അന്‍പത്തിയാറ് ഭാഗങ്ങളാക്കിയാണ് പ്രതികള്‍ മുറിച്ചത്. ഒരോന്നിന്റെയും ഡിഎന്‍എ പരിശോധന പ്രത്യേകമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.  

നവംമ്പര്‍ അവസാനം പൂര്‍ണ ഡിഎന്‍എ ഫലം തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്മത്തിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നുവെന്ന പരാതിയുമായി സമീപിച്ച സഹോദരി പളനിയമ്മയെയും മകന്‍ സെല്‍വരാജിനെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. കേസില്‍ കുടുതല്‍ പ്രതികളുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. 90 ദിവസത്തിനകം കുറ്റപത്രം നല്കുമെന്നും ഡിസിപി പറഞ്ഞു.  

മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതുകൊണ്ട് തമിഴ്നാട്ടില്‍നിന്നുവന്ന തങ്ങള്‍ ഇവിടെ താമസിക്കേണ്ടി വന്നിരിക്കുകയാണെന്ന് സെല്‍വരാജ് തിങ്കളാഴ്ച രാവിലെ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ കേരളത്തില്‍ കൊല്ലപ്പെട്ടിട്ട് സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഒരു ഫോണ്‍ വിളി പോലും ഇതുവരെ ലഭിച്ചില്ല. മുഖ്യമന്ത്രിക്കു രണ്ടു തവണ സങ്കട ഹര്‍ജി അയച്ചിട്ടും ഒരു വിളി പോലും വന്നില്ല. എന്നു മൃതദേഹം കിട്ടുമെന്നോ സംസ്‌കരിക്കാനാകുമെന്നോ സര്‍ക്കാര്‍ അറിയിച്ചിട്ടില്ലാത്തത് ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  

വലിയ തുക നല്കി കേസ് നടത്താനുള്ള സാമ്പത്തികശേഷിയില്ല. ഇവിടെ നില്‍ക്കുന്നതുകൊണ്ട് ഇതിനകം അറുപതിനായിരം രൂപയിലധികം ചെലവായി. കേസിന് പുറകെ നടക്കുന്നതുകൊണ്ട് ഉണ്ടായിരുന്ന ജോലി കൂടി നഷ്ടമായി. ഡിഎന്‍എ ടെസ്റ്റ് നടത്തി മൃതദേഹം വേഗം വിട്ടു തരണം. 450 കിലോമീറ്റര്‍ യാത്രചെയ്ത് തമിഴ്‌നാട്ടിലെത്തിച്ചു സംസ്‌കരിക്കാനുള്ള പണം തന്റെ കൈയ്യിലില്ലെന്നും സെല്‍വരാജ് പറഞ്ഞു.

Tags: Human sacrificeഇലന്തൂരില്‍ നരബലിDNA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ പരിശോധനയ്‌ക്ക് രക്ത സാമ്പിളുകള്‍ ശേഖരിച്ചു

Kerala

ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം: കുഞ്ഞ് ശ്രീതുവിന്റെ ഭര്‍ത്താവിന്റേതല്ലെന്ന് ഡി എന്‍ എ പരിശോധാ ഫലം,അമ്മ അറസ്റ്റില്‍

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി

Kerala

ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെയും വനിതാ സുഹൃത്തിന്റെയും വീട്ടിലെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.