Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പല സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടു, സ്‌ഫോടനത്തിനായി മൂന്നോളം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു; സാങ്കേതിക പരിശീലനം ഇല്ലാത്തതിനാല്‍ നടപ്പിലായില്ല

സംഗമേശ്വര ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താനുള്ള തീരുമാനം മുബീന്‍ ഒറ്റയ്‌ക്കെടുത്തതായിരുന്നു. ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും മുബീന് കാര്‍ ബോംബ് സ്‌ഫോടനം നടത്തുന്നതിനുള്ള പരിശീലനം കിട്ടിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 03:38 pm IST
in India

ചെന്നൈ : കോയമ്പത്തൂര്‍ സ്‌ഫോടനം കൂടാതെ വിവിധ സ്ഥലങ്ങളില്‍ ആക്രമണതിന് അറസ്റ്റിലായ സംഘം പദ്ധതിയിട്ടിരുന്നതായി കണ്ടെത്തല്‍. സ്‌ഫോടനത്തിനായി വേണ്ടത്ര സാങ്കേതിക പരിശീലനം ലഭിക്കാത്തതിനാലാണ് വ്യാപക ആക്രമണത്തിന് മുതിരാതിരുന്നത്. സ്‌ഫോടനം ലക്ഷ്യമിട്ട് അക്രമി സംഘം പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.  

സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍ക്കാണ് ആദ്യം ലക്ഷ്യമിട്ടത്. ഇതിനായി ആക്രമണം നടന്ന സംഗമേശ്വര്‍ ക്ഷേത്രം, മുണ്ടി വിനായകര്‍ ക്ഷേത്രം, കോന്നിയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ സന്ദര്‍ശിക്കുകയും ചുറ്റുപാടുകള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെ കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണം തന്നെയെന്ന വിലിരുത്തലിലേക്ക് അന്വേഷണ സംഘം എത്തിയിരിക്കുകയാണ്.  

ജമേഷ മുബീനെ കൂടാതെ ചാവേര്‍ ആക്രമണത്തിന് സഹായികളായി മുഹമ്മദ് അസ്ഹറുദ്ദീന്‍, അസ്ഹര്‍ ഖാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗാന്ധി പാര്‍ക്കിലെ ഏജന്‍സിയില്‍ നിന്നുമാണ് സ്‌ഫോടനത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ വാങ്ങിയത്. ഒപ്പം  ലോറി പേട്ടയിലെ പഴയ മാര്‍ക്കറ്റിലുള്ള കടയില്‍ നിന്ന് മുള്ളാണികളും സ്‌ഫോടകവസ്തുക്കളും മറ്റും നിറയ്‌ക്കാന്‍ മൂന്ന് സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങി.

ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും മുബീന് കാര്‍ ബോംബ് സ്‌ഫോടനം നടത്തുന്നതിനുള്ള പരിശീലനം കിട്ടിയിരുന്നില്ല. സംഗമേശ്വര ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താനുള്ള തീരുമാനം മുബീന്‍ ഒറ്റയ്‌ക്കെടുത്തതായിരുന്നു. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അന്വേഷണ സംഘത്തിന്റ കസ്റ്റഡിയിലാണ്. ഫോറന്‍സിക്, സൈബര്‍ ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ വന്നശേഷം തീരുമാനങ്ങള്‍ കൈക്കൊള്ളും.  

അതിനിടെ സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മയിലിന് ഐഎസുമായി ബന്ധം ഉള്ളതായി അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ട്. കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്നും ഇസ്മയില്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. 2020 ല്‍ യുഎഇയില്‍ നിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ എത്തിയ ആളാണ് ഇസ്മയില്‍.  

Tags: Coimbatoreചാവേറാക്രമണംതീവ്രവാദ ആക്രമണംകോയമ്പത്തൂല്‍ സ്ഫോടനക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു

India

ഞാന്‍ എത്തും മുന്‍പേ ബീഹാറിലെ മാറ്റത്തിന്റെ കാറ്റ് തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നു…മോദിയുടെ കോയമ്പത്തൂരിലെ പ്രസംഗം വൈറല്‍

India

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്‌ത്തി

India

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ് : ഹാഫ് എൻകൗണ്ടറിൽ പ്രതികളുടെ കാലിൽ വെടിവച്ച് വീഴ്‌ത്തി തമിഴ്നാട് പോലീസ് ; മൂന്ന് പ്രതികൾ അറസ്റ്റിൽ

Kerala

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കോയമ്പത്തൂരിൽ തടഞ്ഞ് തമിഴ്നാട് ആർടിഒ; ബസ് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.