Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിജാബിനെതിരെ നിയമം കര്‍ശനമാക്കി സ്വിറ്റ്സര്‍ലന്‍റ് ; ബുര്‍ഖ ധരിച്ചാല്‍1000 സ്വിസ് ഫ്രാങ്ക് പിഴ നിര്‍ദേശിക്കുന്ന കരട് ബില്‍ പാര്‍ലമെന്‍റില്‍

ഹിജാബിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്വിറ്റ്സര്‍ലന്‍റ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഹിജാബ് ധരിച്ച് നിയമം ലംഘിച്ചാല്‍ 1000 സ്വിസ് ഫ്രാങ്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശമടങ്ങിയ കരട് ബില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്‌ക്ക് വെച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 06:26 pm IST
in World
2021ല്‍ സ്വിറ്റ്സര്‍ലന്‍റിലെ ബേണില്‍ നടന്ന തീവ്രവാദം നിര്‍ത്തൂ എന്ന പേരില്‍ ബുര്‍ഖ നിരോധനത്തിന് വേണ്ടി നടത്തിയ പ്രചാരണപരിപാടിയിലെ പോസ്റ്റര്‍.

2021ല്‍ സ്വിറ്റ്സര്‍ലന്‍റിലെ ബേണില്‍ നടന്ന തീവ്രവാദം നിര്‍ത്തൂ എന്ന പേരില്‍ ബുര്‍ഖ നിരോധനത്തിന് വേണ്ടി നടത്തിയ പ്രചാരണപരിപാടിയിലെ പോസ്റ്റര്‍.

ബേണ്‍: ഹിജാബിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്വിറ്റ്സര്‍ലന്‍റ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഹിജാബ് ധരിച്ച് നിയമം ലംഘിച്ചാല്‍ 1000 സ്വിസ് ഫ്രാങ്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശമടങ്ങിയ കരട് ബില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്‌ക്ക് വെച്ചിരിക്കുകയാണ്.  

2021 മാര്‍ച്ചിലാണ് ഹിതപരിശോധന നടത്തിയ ശേഷം പൊതു സ്ഥലങ്ങളില്‍ ഹിജാബ് ധരിയ്‌ക്കരുതെന്ന നിയമം സ്വിറ്റ്സര്‍ലന്‍റ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ നിയമം ലംഘിച്ച് ഹിജാബ് ധരിയ്‌ക്കുന്നവര്‍ക്ക് ആയിരം സ്വിസ് ഫ്രാങ്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശമടങ്ങിയ കരട് ബില്‍ സ്വിറ്റ്സര്‍ലന്‍റ് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ബുധനാഴ്ചയാണ് കരട് ബില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്‌ക്കായി അയച്ചത്.  

മുഖം മറയ്‌ക്കരുതെന്ന നിയമം കര്‍ശനമാക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കാനാണെന്നും ബില്ലില്‍ പറയുന്നു. സ്വിറ്റ്സര്‍ലാന്‍റിലെ പൊളിറ്റിക്കല്‍ ഇസ്ലാമിനെ (രാഷ്‌ട്രീയ ഇസ്ലാം) ചെറുക്കാനാണ് ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വലതു രാഷ്‌ട്രീയ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി പറയുന്നു. പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനായുള്ള സമരം ആരംഭിച്ചത് എഗെര്‍കിംഗര്‍ കൊമിര്റി എന്ന ഗ്രൂപ്പാണ്.  

നിരോധനത്തില്‍ ബുര്‍ഖ എന്നോ നിഖാബ് എന്നോ പറയാതെ പൊതു സ്ഥലങ്ങളായ റെസ്റ്റോറന്‍റുകള്‍, പൊതു ഗതാഗതം, നിരത്തിലെ നടപ്പാതകള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ണും മൂക്കും വായും മറയ്‌ക്കുന്ന മുഖകവചം ധരിയ്‌ക്കരുതെന്നാണ് നിയമം.

Tags: terrorismHijabബുര്‍ഖPolitical IslamSwitzerlandമത തീവ്രവാദംഹിജാബ് നിരോധനംബുര്‍ഖ നിരോധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.