Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനദണ്ഡം മാനിക്കാതെ കൃഷിവകുപ്പില്‍ സ്ഥലംമാറ്റം; കോടതിയെ സമീപിക്കാനൊരുങ്ങി ജീവനക്കാര്‍

2018 മുതല്‍ 2020 വരെ ഓണ്‍ലൈന്‍ ആയിട്ടാണ് സ്ഥലംമാറ്റം നടന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനകളുടെ ഇടപെടലില്‍ സംസ്ഥാനതലത്തില്‍ വിന്യസിക്കപ്പെടുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം സീനിയോറിറ്റി അടിസ്ഥാനത്തില്‍ ജില്ലാതലത്തിലേക്ക് മാറ്റുന്നതിനായിട്ടുള്ള പുതിയ ഉത്തരവ് ഉണ്ടായി. ഓരോ വര്‍ഷവും സ്‌കൂള്‍ അധ്യയനം ആരംഭിക്കുന്നതിനു മുമ്പ് സ്ഥലംമാറ്റ നടപടി പൂര്‍ത്തിയാക്കണം എന്നാണ് ചട്ടം.

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Oct 13, 2022, 06:37 pm IST
in Kerala

വെള്ളറട(തിരുവനന്തപുരം): മാനദണ്ഡങ്ങള്‍ ലംഘിച്ച് കൃഷിവകുപ്പ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റുന്നു. സുതാര്യമാക്കുന്നതിനെന്നുപറഞ്ഞ് ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന നയങ്ങളിലൊന്നായി ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാക്കിയിരുന്നു. 2018 മുതല്‍ 2020 വരെ ഓണ്‍ലൈന്‍ ആയിട്ടാണ് സ്ഥലംമാറ്റം നടന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനകളുടെ ഇടപെടലില്‍ സംസ്ഥാനതലത്തില്‍ വിന്യസിക്കപ്പെടുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം സീനിയോറിറ്റി അടിസ്ഥാനത്തില്‍ ജില്ലാതലത്തിലേക്ക് മാറ്റുന്നതിനായിട്ടുള്ള പുതിയ ഉത്തരവ് ഉണ്ടായി. ഓരോ വര്‍ഷവും സ്‌കൂള്‍ അധ്യയനം ആരംഭിക്കുന്നതിനു മുമ്പ് സ്ഥലംമാറ്റ നടപടി പൂര്‍ത്തിയാക്കണം എന്നാണ് ചട്ടം.

എന്നാല്‍ കൃഷിവകുപ്പില്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയില്ല എന്ന കാരണത്താല്‍ കഴിഞ്ഞവര്‍ഷം അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം നടന്നിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും സോഫ്റ്റ്‌വെയര്‍ തയ്യാറാകാത്തത് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം ജീവനക്കാര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടത്തുന്നതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് കോടതി നിര്‍ദേശം നല്‍കി. ഇതോടെ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനുശേഷം 2022ലെ പൊതു സ്ഥലംമാറ്റത്തിന് ഓഫ് ലൈനായി അപേക്ഷ ക്ഷണിക്കുകയായിരുന്നു.

ഇതിനെതിരെ ജീവനക്കാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും 20ന് മുമ്പായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തി സ്ഥലംമാറ്റം നടത്താന്‍ കോടതി നിര്‍ദേശം നല്‍കി. സോഫ്റ്റ്‌വെയര്‍ നിലവില്‍ വന്നെങ്കിലും അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് രണ്ട് പ്രാവശ്യം ഓണ്‍ലൈനായി അപേക്ഷ നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ഇങ്ങനെ ജീവനക്കാരന് പരിമിതമായ ഓഫീസുകളില്‍ മാത്രമാണ് അപേക്ഷിക്കാനാവുക.

ഏറെക്കാലമായി സ്വന്തം ജില്ലയ്‌ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുമ്പോള്‍ അവരെ പരിഗണിക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ സ്ഥലംമാറ്റത്തിന്റെ കരട് പട്ടികയില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി 400 ഓളം ജീവനക്കാരെ സ്വന്തം ജില്ലയ്‌ക്ക് പുറത്തേയ്‌ക്ക് സ്ഥലം മാറ്റുകയായിരുന്നു.

വളരെക്കാലം സേവനമനുഷ്ഠിക്കുന്നവരെ സ്വന്തം ജില്ലകളിലേക്ക് പരിഗണിക്കണമെന്നിരിക്കെ ജൂനിയര്‍ ജീവനക്കാരെയും, അടുത്തകാലത്ത് സേവനത്തില്‍ പ്രവേശിച്ചവരെയും യാതൊരു മാനദണ്ഡവും ഇല്ലാതെ സ്വന്തം സ്ഥലങ്ങളില്‍ നിയമനം നല്‍കി ഉത്തരവിറങ്ങി. സര്‍ക്കാരിന്റെ ഇഷ്ടക്കാരെ അതാത് ജില്ലകളില്‍ നിയമിക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ  കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാര്‍.

Tags: keralakrishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.