Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇലന്തൂര്‍ നരബലി: സ്ത്രീകളുടെ മൃതദേഹം കഷണങ്ങളാക്കി ആഴത്തില്‍ കുഴിയെടുത്ത് മറവു ചെയ്തു; അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇരകളെ കഴുത്തറുത്ത് ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മിഷണര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കുമെന്ന് ഐജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 04:06 pm IST
in Kerala

പത്തനംതിട്ട : സാമ്പത്തികാഭിവൃത്തിക്കെന്ന പേരില്‍ ഭഗവല്‍ സിങ്- ലൈല ദമ്പതിമാര്‍ കൊലപ്പെടുത്തിയ സ്ത്രീകളുടെ മൃദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭഗവല്‍ സിങ്ങിന്റെ ഇലന്തൂരിലെ വീടിന് സമീപത്തായി കുഴിച്ചിട്ടിരുന്ന നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആഴത്തില്‍ കുഴിയെടുത്താണ് മൃതദേഹാവശിടങ്ങള്‍ പ്രതികള്‍ മറവ് ചെയ്തിരുന്നത്.  

കൊല്ലപ്പട്ട പത്മത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഷാഫി എന്ന റഷീദിലേക്കും ഭഗവല്‍ സിങ്- ലൈല ദമ്പതികളിലേക്കും എത്തിച്ചേര്‍ന്നത്. ഇവരില്‍ നിന്നാണ് റോസ്‌ലിന്റെ വിവരങ്ങളും പുറത്തുവന്നത്. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘവും ആര്‍ഡിഒ ഉദ്യോഗസ്ഥരും സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രതി വൈദ്യന്‍ ഭഗവല്‍ സിങ്ങിന്റെ വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ കഷണങ്ങളാക്കി വ്യത്യസ്ത കുഴികളിലായാണ് മറവ് ചെയ്തത്. അവശിഷ്ടങ്ങളെല്ലാം കണ്ടെടുക്കുന്നതിനായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.  

ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരകളെ കഴുത്തറുത്ത് ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മിഷണര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കുമെന്ന് ഐജി അറിയിച്ചു. നരബലി നടത്തിയതില്‍ മുഖ്യപങ്കുവഹിച്ച ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

‘ശ്രീദേവി’ എന്ന ഫേയ്‌സ്ബുക് ഐഡി വഴി ഭഗവല്‍ സിങ്ങിനെ പരിചയപ്പെട്ട ഷാഫിയാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും നരബലിയാണ് പരിഹാരമെന്നും പറഞ്ഞ് ഭഗവല്‍ സിങ്ങിനെ ശ്രീദേവി എന്ന പേരില്‍ വിശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് തന്റെ നാട്ടിലെ സിദ്ധനാണെന്ന് പറഞ്ഞ് ശ്രീദേവി എന്ന സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ഷാഫി സ്വയം ഭഗവല്‍ സിങ്ങുമായി പരിചയപ്പെട്ടു. ഇയാള്‍ പിന്നീട് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിരന്തരം എത്തുകയും അഭിവൃദ്ധിക്കെന്ന പേരില്‍ നരബലി നടത്താന്‍ ആവശ്യപ്പെടുകയും അതിനായി 10 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.

നീലച്ചിത്രത്തില്‍ അഭിനയിക്കാനെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് പണം വാഗ്ദാനവും ചെയ്താണ് കാലടി സ്വദേശിനി റോസ്ലി (50), കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം (57) എന്നിവരെ പത്തനംതിട്ടയിലെത്തിച്ച് കൊലപ്പെടുത്തിയത്. ഷാഫി തന്നെയാണ് ഇരുവരേയും പത്തനംതിട്ടയിലേക്ക് എത്തിച്ചത്. നരബലി നട്ത്തിയതും ഷാഫിയുടെ മേല്‍നോട്ടത്തിലാണ്. ഇതിനുശേഷം രണ്ടരലക്ഷത്തോളം രൂപ ഇയാള്‍ ഭഗവല്‍ സിങ്ങില്‍ നിന്നും പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു.  

Tags: കേരള പോലീസ്pathanamthittaHuman sacrifice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.