Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ് ഐസക്കിന് ആശ്വാസം നല്‍കുന്ന വിധിയെങ്കിലും റിസര്‍വ്വ് ബാങ്കിനെ കക്ഷിചേര്‍ത്തത് കിഫ്ബിക്കും ഐസക്കിനും കുരുക്കാകുമോ?

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച തുടര്‍ സമന്‍സുകള്‍ രണ്ടു മാസത്തേക്ക് മരവിപ്പിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച തീരുമാനിച്ചു. താല്‍ക്കാലികമായി ഇഡിയുടെ ചോദ്യം ചെയ്യലുകളില്‍ നിന്നും ഇത് തോമസ് ഐസക്കിന് ആശ്വാസമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 05:19 pm IST
in Kerala

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച തുടര്‍ സമന്‍സുകള്‍ രണ്ടു മാസത്തേക്ക് മരവിപ്പിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച തീരുമാനിച്ചു. താല്‍ക്കാലികമായി ഇഡിയുടെ ചോദ്യം ചെയ്യലുകളില്‍ നിന്നും ഇത് തോമസ് ഐസക്കിന് ആശ്വാസമാകും.  

പക്ഷെ ഇഡിയ്‌ക്കെതിരെ നീങ്ങാന്‍ തോമസ് ഐസക്കും കിഫ്ബിയും ഉപയോഗിച്ച മറ്റൊരു വാദമുഖം അവര്‍ക്ക് തന്നെ കുരുക്കായേക്കുമെന്ന ചില വിലയിരുത്തലുകള്‍ ഉണ്ട്. ഫെമ നിയമലംഘനം അന്വേഷിക്കാനാണ് തോമസ് ഐസക്കിനെ  ഇഡി വിളിപ്പിച്ചിരിക്കുന്നതെന്ന് പറയുന്നു. എന്നാല്‍ ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും നിലപാട്. പകരം റിസര്‍വ്വ് ബാങ്കിന് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികാരമുള്ളൂ എന്നും തോമസ് ഐസക്ക് വാദിച്ചിരുന്നു. ഈ വാദം തന്നെ തോമസ് ഐസക്കിന് പാരയായേക്കുമെന്ന് കരുതുന്നു. കാരണം ഹൈക്കോടതി തിങ്കളാഴ്ചത്തെ ഉത്തരവില്‍ റിസര്‍വ്വ് ബാങ്കിനെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയിലും കിഫ്ബി നല്‍കിയ ഹര്‍ജിയിലും റിസര്‍വ്വ് ബാങ്കിനെ ഹൈക്കോടതി കക്ഷിചേര്‍ത്തു. ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കില്‍ നിന്നും വിശദീകരണവും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  

റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നാണ് ഹര്‍ജിയില്‍ കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും വാദം.ഇതെല്ലാം ഇനി വിശദമായി റിസര്‍വ്വ് ബാങ്ക് പരിശോധിക്കും. ഇതില്‍ എന്തെങ്കിലും വീഴ്ചകള്‍ കണ്ടുപിടിച്ചാല്‍ അത് ഗുരുതരമായ നിയമലംഘനമായി മാറും. ഇനി ഇക്കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണം കേട്ടശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കൂ എന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.  

ഇഡി അയച്ച സമന്‍സ് റദ്ദാക്കണമെന്നതായിരുന്നു തോമസ് ഐസക്കും കിഫ്ബിയും ഹര്‍ജിയില്‍  ആവശ്യപ്പെട്ടത്. പക്ഷെ ഈ ആവശ്യത്തിന് ഹൈക്കോടതി വഴങ്ങിയില്ല. പകരം. രണ്ട് മാസത്തേക്ക് ഇഡി സമന്‍സുകള്‍ മരവിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇത് താല്‍ക്കാലിക ആശ്വാസമാണെങ്കിലും രണ്ട് മാസത്തിന് ശേഷം ഇഡിയ്‌ക്ക് വീണ്ടും  സമന്‍സ് അയക്കുകയുമാവാം.  മസാല ബോണ്ടുമായി ബന്ധപ്പെട്ട് പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന് ഫെമ നിയമലംഘനം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നതാണ്. അത് വ്യക്തമാക്കേണ്ടത് റിസര്‍വ്വ് ബാങ്കാണ്.

Tags: കിഫ്ബിമസാല ബോണ്ട്ഇഡി സമന്‍സികേസ്ഇഡികേരള ഹൈക്കോടതിHighcourtThomas Isaacrbiറിസര്‍വ്വ് ബാങ്ക്thomas isac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

ആറളം ഫാമില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണം- ഹൈക്കോടതി

Kerala

വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരം ഇല്ല- ഹൈക്കോടതി

Kerala

കമ്മീഷന് വ്യക്തികളെ കുടിയൊഴിപ്പിക്കാനൊന്നും അധികാരമില്ല; സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പുറപ്പെടുവിച്ച കുടിയിറക്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.