Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂണ്‍ലൈറ്റിങ്ങിനെച്ചൊല്ലി ഐടി രംഗത്ത് തര്‍ക്കം; മൂണ്‍ലൈറ്റിംഗ് ചെയ്ത 300 ടെക്കികളെ വിപ്രോ പിരിച്ചുവിട്ടു; ഇത് തെറ്റല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ, കൂടുതല്‍ വരുമാനത്തിനായി മറ്റു കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മൂണ്‍ലൈറ്റിംഗ് മാറിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 04:44 pm IST
in India

ബെംഗളൂരു: ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ, കൂടുതല്‍ വരുമാനത്തിനായി മറ്റു കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മൂണ്‍ലൈറ്റിംഗ് മാറിയിരിക്കുന്നു.  

ഈയിടെ വിപ്രോ 300 ജീവനക്കാരെയാണ് മൂണ്‍ലൈറ്റിങ്ങിന്റെ പേരില്‍ പിരിച്ചുവിട്ടത്. തങ്ങളുടെ കമ്പനിയില്‍ മൂണ്‍ലൈറ്റിങ് അനുവദിക്കില്ലെന്ന നിപാടിലാണ് ഇപ്പോഴത്തെ ചെയര്‍മാനും അസിംപ്രേംജിയുടെ മകനുമായ റിഷാദ് പ്രേംജി. വിപ്രോയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ തങ്ങളുടെ എതിരാളികളായ കമ്പനികളില്‍ കൂടി പാര്‍ട് ടൈം ജോലി ചെയ്ത ജീവനക്കാരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.  

ഐബിഎമ്മും മൂണ്‍ലൈറ്റിംഗ് പ്രവണതയ്‌ക്ക് എതിരാണ്. കോവിഡ് കാലത്ത് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചതോടെയാണ് പലരും പാര്‍ട് ടൈമായി മറ്റ് ജോലികള്‍ കൂടി ചെയ്യുന്ന പ്രവണത വര്‍ധിച്ചത്. ഇന്‍ഫോസിസും മൂണ്‍ലൈറ്റിംഗിനെതിരാണ്. പ്രധാന ജോലി ചെയ്തതിന് ശേഷം ബാക്കിസമയം മറ്റ് കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നത് നല്ല പ്രവണതയല്ലെന്ന് ഇന്‍ഫോസിസ് പറയുന്നു. ഈയിടെ പുതിയ ജോലിക്കാരെ എടുത്തപ്പോള്‍ കമ്പനി നല്‍കിയ തൊഴില്‍ കരാറില്‍ മൂണ്‍ലൈറ്റിംഗ് ചെയ്യരുതെന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്.  

അതേ സമയം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മൂണ്‍ലൈറ്റിംഗിനെ അനുകൂലിക്കുന്നു. “ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലാണ്. അവരുടെ നൈപുണ്യം ഉപയോഗിച്ച് കൂടുതല്‍ വരുമാനം നേടുക എന്ന മനോഭാവം ടെകികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. ഈ പ്രവണതയ്‌ക്കെതിരായി, കമ്പനികള്‍ അവരുടെ ജീവനക്കാരെ മൂണ്‍ലൈറ്റിങ്ങിന്‍രെ പേരില്‍ തടയാന്‍ തുടങ്ങിയാല്‍ പരാജയപ്പെടുകയേ ഉള്ളൂ.” – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.  

“പല ടെകികളും ഒരു ഐടി കമ്പനിയില്‍ മുഴുവന്‍ സമയ ജോലി ചെയ്യുമ്പോള്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകളില്‍ തന്നെ ബാക്കി സമയം ചെലവിടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു കമ്പനിയില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ അവിടെത്തന്നെ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യുന്ന പ്രവണതയെല്ലാം എന്നേ അവസാനിച്ചു. ഇനി പല ദൗത്യങ്ങള്‍ക്കായി തങ്ങളുടെ സമയം പകുത്ത് നല്‍കി ജോലി ചെയ്യുന്ന ജീവനക്കാരുടെ കാലമാണ് വരുന്നത് “- രാജീവ് ചന്ദ്രശേഖര്‍ വിശദമാക്കുന്നു.  

ടെക് മഹീന്ദ്ര സിഇഒ സി.പി.ഗുര്‍ണാനി പക്ഷെ ജീവനക്കാര്‍ അധികം പണം നേടുന്നതിനായി അധിക ജോലി മറ്റൊരു കമ്പനിയില്‍ ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. ജീവനക്കാര്‍ മൂണ്‍ലൈറ്റിംഗ് ചെയ്യുന്നത് വഞ്ചനയാണെന്ന വിപ്രോയുടെ നിലപാടിനെ സ്വാഗതം ചെയ്യാനാവില്ലെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പൈ പറയുന്നു. “തൊഴില്‍ കരാര്‍ അനുസരിച്ച് ഇത്ര മണിക്കൂര്‍ നേരം ഒരു കമ്പനിയില്‍ ജോലി ചെയ്യാം എന്ന കരാറിലാണ് ഒപ്പുവെയ്‌ക്കുന്നത്. അതിന് ശേഷമുള്ള മണിക്കൂറുകളില്‍ ഒരു ജീവനക്കാരന്‍ എന്ത് ചെയ്യുന്നു എന്നത് ആ ജീവനക്കാരന്റെ സ്വാതന്ത്ര്യമാണ്.”- മോഹന്‍ദാസ് പൈ പറയുന്നു.  

Tags: റിഷാദ് പ്രേംജിഐഎസ്Rajeev Chandrasekharമന്ത്രി രാജീവ് ചന്ദ്രശേഖര്‍ഇന്‍ഫോസിസ്വിപ്രോടിസിഎസ്മൂണ്‍ലൈറ്റിംഗ്ടെക് മഹീന്ദ്രമോഹന്‍ദാസ് പൈ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

Kerala

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

Main Article

ഇവിടെ ജനാധിപത്യം സുശക്തം; വരും നാളുകള്‍ തെളിയിക്കും

പുതിയ വാര്‍ത്തകള്‍

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.