Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല് സന്യാസിമാരെ ബെല്‍റ്റും വടിയും കൊണ്ട് ആക്രമിച്ചു;കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നവരെന്ന് കള്ളം പറഞ്ഞ് ആക്രമണം; ആറ് അക്രമികളെ പൊലീസ് പിടികൂടി

കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്നാരോപിച്ച് മഹാരാഷ്‌ട്രയില്‍ നാല് സ്വാമിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പക്ഷെ സംഗ്ലി എസ് പി ദീക്ഷിത് ഗെഡാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അക്രമികളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 05:19 pm IST
in India

മുംബൈ: കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്നാരോപിച്ച് മഹാരാഷ്‌ട്രയില്‍ നാല് സ്വാമിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പക്ഷെ സംഗ്ലി എസ് പി ദീക്ഷിത് ഗെഡാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അക്രമികളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.  

സംഗ്ലി പൊലീസ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സ്വമേധയാ കേസെടുത്തു. മനപൂര്‍വ്വം ആക്രമിച്ച് പരിക്കേല്‍പിക്കല്‍ (വകുപ്പ് 323), എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് ഉപദ്രവമേല്‍പിക്കല്‍ (വകുപ്പ് 324) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

സന്യാസിമാരെ ആക്രമിച്ച ആള്‍ക്കൂട്ടത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020ല്‍ പല്‍ഘാറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. അന്നും ആ സന്യാസിമാരെ അടിച്ചുകൊന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു.  

അതിന് ശേഷമാണ് ഇപ്പോള്‍ നാല് സന്യാസിമാരെ ആള്‍ക്കൂട്ടം അതിക്രൂരമായി കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്ന് കുറ്റം ചുമത്തില്‍ ആക്രമിച്ചത്. ബിജെപി-ഷിന്‍ഡെ ശിവസേന ഭരണമായതിനാല്‍ ഇതിനെതിരെ ഉടന്‍ അന്വേഷണം നടന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ ദുരൂഹത നീക്കാനായി. പ്രശ്നം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി നേതാവ് സുധീര്‍ മുങ്കാന്‍റിവര്‍ പറഞ്ഞു.  

സന്യാസിമാരെ ആക്രമിച്ചതിന്റെ പേരില്‍ പേരറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും പേരറിയാത്ത 15 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ലാവന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് നിവാസികളായ നാല് സന്യാസിമാര‍് കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നും കാറില്‍ പന്തര്‍പൂര്‍ എന്ന ക്ഷേത്രനഗരിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ സന്യാസിമാരില്‍ ഒരാള്‍ ഒരു കുട്ടിയോട് വഴി ചോദിച്ചു. ഇതോടെ പ്രദേശവാസികള്‍ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച് സന്യാസിമാരെ ആക്രമിക്കുകയായിരുന്നു.  സന്യാസിമാരുടെ ഭാഷ വേറെ ആയതും ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചു. പിന്നീട് വാഹനത്തില്‍ നിന്നും നാല് സന്യാസിമാരെയും പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. വടികളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു സന്യാസിമാര‍്ക്ക് നേരെ ആക്രമണം. ദാരുണമായി പരിക്കേറ്റ സന്യാസിമാരെ പിന്നീട് പൊലീസെത്തിയാണ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

Tags: bjpമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെആള്‍ക്കൂട്ട ആക്രമണംPalghar attackസംഗ്ലിസന്യാസിമാര്‍ക്ക് നേരെ ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.