Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരുവുനായ്‌ക്കളുടെ കടിയേറ്റാല്‍ നഷ്ടപരിഹാരം കിട്ടും; ഇതേക്കുറിച്ച് അറിവില്ലാത്തതിനാല്‍ പരാതി നല്‍കുന്നവര്‍ കുറവാണ്; എവിടെയാണ് അപേക്ഷനല്‍കേണ്ടത്?

തെരുവുനായ്‌ക്കളുടെ കടിയേറ്റാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭിയ്‌ക്കാന്‍ അര്‍ഹതയുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പക്ഷെ അതിനായി എവിടെ എങ്ങിനെ അപേക്ഷിക്കും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 05:19 pm IST
in Kerala

കൊച്ചി: തെരുവുനായ്‌ക്കളുടെ കടിയേറ്റാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭിയ്‌ക്കാന്‍ അര്‍ഹതയുണ്ടോ? തീര്‍ച്ചയായും ഉണ്ട്.  

2016ല്‍ കേരളത്തില്‍ നിന്നും ഒരു വ്യക്തി തെരുവനായ്‌ക്കള്‍ കടിക്കുന്നത് മൂലമുള്ള നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരു പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരില്‍ ഒരു വകുപ്പും ഇല്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ വാദം കേട്ട അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതി രൂപീകരിച്ചു- അതാണ് ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി.  ഈ സമിതിയാണ് തെരുവുനായ്‌ക്കളുടെ കടിയേറ്റ് ഉണ്ടാകുന്ന നാശന്ഷ്ടങ്ങള്‍ക്ക് വില്ലേജ്, പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവ നഷ്ടപരിഹാരം നല്‍കണമെന്ന് സിരി ജഗന്‍ കമ്മിറ്റി നിര്‍ദേശിച്ചു.  

2016ല്‍ രൂപീകരിച്ച സിരി ജഗന്‍ കമ്മിറ്റിയില്‍ ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍, റിട്ട. ഹൈക്കോര്‍ട്ട് ജഡ്ജി, ലോ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. നഷ്ടപരിഹാരം ലഭിക്കാന്‍ ഈ സമിതിക്കാണ് പരാതി നല്‍കേണ്ടത്. ഒരു വെള്ളക്കടലാസില്‍ എവിടെവെച്ച് നായുടെ കടിയേറ്റു, എന്തൊക്കെ പരിക്കുകള‍് പറ്റി, എന്തൊക്കെ നഷ്ടങ്ങള്‍ സംഭവിച്ചു (അതായത് ആശുപത്രിച്ചെലവ്, മെഡിക്കല്‍ ബില്‍ എന്നിവയുടെ വിശദാംശങ്ങള്‍) എന്നിവ വിശദമായി എഴുതണം.  

പോസ്റ്റല്‍ വഴിയോ, ഇ മെയില്‍ വഴിയോ ഈ പരാതി നല്‍കാം. പരാതി നല്‍കേണ്ട മേല്‍വിലാസം ഇതാണ്: ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി, യുപി എഡി ഓഫീസ് ബില്‍ഡിംഗ്, ഫസ്റ്റ് ഫ്ലോര്‍, സ്പെഷ്യലിസ്റ്റ് ആശുപത്രിയ്‌ക്ക് സമീപം, പരമാര റോഡ്

ഇ മെയില്‍: ജസ്റ്റിസ് സിരിഗജന്‍കമ്മിറ്റി അറ്റ് ജിമെയില്‍.കോം ([email protected])

ഈ പരാതി ലഭിച്ചാല്‍ സമിതി ഈ പരാതി പഠിച്ചശേഷം അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ (പഞ്ചായത്തോ, വില്ലേജോ, മുനിസിപ്പാലിറ്റിയോ, കോര്‍പറേഷനോ) പ്രതിനിധിയെ ചര്‍ച്ചയ്‌ക്ക് വിളിക്കും. അതിന് ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും.  

Tags: സുപ്രീംകോടതിലോകാരോഗ്യ സംഘടനcompensationതെരുവുനായ്ജസ്റ്റിസ് സിരിഗജന്‍കമ്മിറ്റിചീഫ് ജസ്റ്റിസ് ദീപക് മിശ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

ഇന്‍ഷ്വറന്‍സ് തീര്‍ന്ന കാറിടിച്ച് 19 കാരന്‍ മരിച്ചു, വാഹന ഉടമയായ വീട്ടമ്മയും മകനും 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

Kerala

മെഡിക്കല്‍ കോളേജ് ലിഫ്റ്റില്‍ 2 ദിവസം കുടുങ്ങി കിടന്ന രോഗിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം

Kottayam

വാഹനാപകടത്തില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ അവകാശികള്‍ക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.