Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക‍ഞ്ചാവ് ചെടിയുടെ കുരു ചേര്‍ത്ത് കോഴിക്കോട് ഷെയ്‌ക്ക് വില്‍പന; നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് കുരുചേര്‍ത്ത ദ്രാവകം പിടിച്ചു

കഞ്ചാവ് ചെടിയുടെ കുരു മില്‍ക്ക് ഷെയ്‌ക്കില്‍ ചേര്‍ത്ത് കോഴിക്കോട് ബീച്ചില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തി. ഇതിന്റെ പേരില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്ത് സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്‍റ് നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഷെയ്‌ക്കില്‍ കഞ്ചാവ് കുരു ഉപയോഗിക്കുന്നതായി കണ്ടെത്തി.

Janmabhumi Online by Janmabhumi Online
Sep 5, 2022, 08:33 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു  മില്‍ക്ക് ഷെയ്‌ക്കില്‍ ചേര്‍ത്ത് കോഴിക്കോട് ബീച്ചില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തി. ഇതിന്റെ പേരില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്ത് സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്‍റ് നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഷെയ്‌ക്കില്‍ കഞ്ചാവ് കുരു ഉപയോഗിക്കുന്നതായി കണ്ടെത്തി.  

കുരു ഓയില്‍  രൂപത്തിലാക്കിയാണ് മില്‍ക്ക് ഷെയ്‌ക്കില്‍ കലക്കുന്നത്. ഒരിയ്‌ക്കല്‍ ജ്യൂസ് കുടിച്ചാല്‍ അത് തേടി ആളുകള്‍ വീണ്ടും അവിടെ എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. മില്‍ക്ക് ഷെയ്‌ക്ക് കുടിക്കുന്നവര്‍ ചെറിയതോതില്‍ ലഹരിയ്‌ക്ക് അടിമയാകുകയാണ്. കോഴിക്കോട് നര്‍ക്കോട്ടിക് സ്ക്വാഡ് സി ഐ വി.ആര്‍. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  

ഒരു ജ്യൂസ് സ്റ്റാളില്‍ നിന്നും 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. ഈ കടയ്‌ക്ക് എതിരെ മയക്കമരുന്ന് നിയമപ്രകാരം കേസെടുത്തു. കഞ്ചാവ് ചെടിയിലെ കുരുക്കളില്‍ നിന്നെടുത്ത എണ്ണ രാസപരിശോധനയ്‌ക്കയച്ചിട്ടുണ്ട്. കോഴിക്കോട് റീജ്യണല്‍ കെമിക്കല്‍ ലാബ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.  

ദല്‍ഹിയില്‍ നിന്നാണ് കഞ്ചാവ് കുരു കൊണ്ടുവരുന്നതെന്ന് പറയുന്നത്. ഇത്തരത്തിലുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സംശയമുണ്ട്. വിദ്യാര്‍ത്ഥികളെയാണ് ഈ കടകള്‍ കൂടുതലായി പ്രതീക്ഷിക്കുന്നത്.  

ക‌ഞ്ചാവ് കുരു ഉപയോഗിച്ചുള്ള ഷെയ്‌ക്ക് വില്‍പനയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തപ്രചരിക്കുന്നതായി എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു. കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.. 

Tags: ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ്മില്‍ക്ക് ഷെയ്ക്ക‍ഞ്ചാവ് ചെടിയുടെ കുരുക‍ഞ്ചാവ് ചെടിയുടെ കുരു ചേര്‍ത്ത് ഷെയ്ക്ക്ജ്യൂസ് സ്റ്റാള്‍കഞ്ചാവ്Social Mediaകോഴിക്കോട്മയക്കമരുന്ന്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

Kerala

‘ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത് ‘ ; സൈന്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് ; മലപ്പുറം സ്വദേശി മുഹമ്മദ് നസിം അറസ്റ്റിൽ

India

ഒരു കൂട്ടം കഴുതകൾക്ക് മുന്നിൽ അസിം മുനീർ പ്രസംഗിക്കുന്നു , ഇതാണ് കഴുതകളുടെ രാജാവ് : അദ്നാൻ സാമിയുടെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറൽ

India

പാക്കിസ്ഥാന്റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയെന്ന് റിപ്പോർട്ട് : അഭ്യൂഹം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ

India

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

പുതിയ വാര്‍ത്തകള്‍

ഉമയമ്മറാണിയുടെ നോവല്‍ സഞ്ചാരം

റുസാസോ ഗ്രാമത്തിന്റെ തെക്കന്‍ കവാടത്തില്‍ വൈക്കോ സ്വൂറോയ്‌ക്കൊപ്പം ലേഖകന്‍

നേതാജിയുടെ പാദസ്പര്‍ശമേറ്റ മണ്ണിലൂടെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന സര്‍ക്കാര്‍ എംപി ഫണ്ട് പദ്ധതികള്‍ തടയുന്നു; തെരഞ്ഞെടുപ്പ് ഏകീകരണം അനിവാര്യം: സുരേഷ് ഗോപി

2026ഓടെ ചൊവ്വയിലേക്ക് സ്റ്റാര്‍ഷിപ് അയക്കും: മസ്‌ക്

ഭാരതത്തിന്റെ സമാധാന ശ്രമങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് യുഎന്‍

ചരിഞ്ഞ ആനയുടെ സമീപത്ത് ഉടമ ജയശ്രീ

ഇനി ഈ കൂട്ടുകെട്ട് ഓർമ്മകളിൽ മാത്രം; ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു, ബാബുവും ജയശ്രീയും തമ്മിലെ ബന്ധം ജനശ്രദ്ധ ആകർഷിച്ചിരുന്നു

ചരിത്രം തിരുത്തി പ്രീമണ്‍സൂണ്‍ സീസണ്‍; മൂന്നു മാസത്തിനിടെ 77.64 സെ.മീ. മഴ, മേയില്‍ മാത്രം 59 സെ.മീ.

ഇസ്ലാമിനെ അപമാനിച്ചെന്ന് പറഞ്ഞ് ശർമിഷ്ഠയെ ഉടൻ അറസ്റ്റ് ചെയ്തു : സനാതന ധർമ്മത്തെ പരിഹസിക്കുന്ന ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് ?

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

ജാഗ്രത വേണം: അഞ്ചുവര്‍ഷത്തിനിടെ 1034 തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies