Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശപഥത്തില്‍ നിന്ന് പിന്മാറുന്നു: ഇന്‍ഡിഗോയില്‍ കയറാന്‍ മാപ്പു പറഞ്ഞെന്ന കള്ളക്കഥയുമായി ഇ പി ജയരാജന്‍

ജയരാജനെതിരെ യാത്രാവിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇനി ജീവിതത്തില്‍ ഒരിയ്‌ക്കലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് പ്രഖ്യാപിച്ച ജയരാജന്‍ തന്റെ ബഹിഷ്കരണത്തിന് പുതിയൊരു കാരണം നിരത്തി രംഗത്ത് വന്നു. ഇന്‍ഡിഗോ ക്ഷമാപണം എഴുതിത്തരാത്തതുകൊണ്ടാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തതെന്നാണ് ഇ.പി. ജയരാജന്‍ കണ്ണൂരില്‍ നല്‍കിയ പുതിയ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 10:35 pm IST
in Kerala

കണ്ണൂര്‍ :   ജന്മത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലന്നു പറഞ്ഞ  ഇ.പി.ജയരാജന്‍ ശപഥത്തില്‍ നിന്ന് പിന്മാറുന്നു.  എങ്ങനെയെങ്കിലും ഇന്‍ഡിഗോ വിമാനത്തില്‍ കയറിക്കൂടാനുള്ള വഴിതേടുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍.   കണ്ണൂരില്‍ നിന്ന് ആഭ്യന്തരയാത്രയക്ക് ഇന്‍ഡിഗോ മാത്രമാണ് ആശ്രയമെന്നത് മനസിലാക്കാതെയായിരുന്നു ജയരാജന്റെ  പ്രഖ്യാപനം. അതു തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നീക്കം.  

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി തന്നോടു മാപ്പു പറഞ്ഞെന്നാണ് ഇ.പി.ജയരാജന്റെ  പുതിയ വെളിപ്പെടുത്തല്‍. ഇന്‍ഡിഗോയുടെ മുംബൈ ഓഫിസില്‍നിന്ന് റീജനല്‍ മാനേജര്‍ പദവിയിലുള്ള മലയാളിയായ ഉദ്യോഗസ്ഥന്‍ വിളിച്ചെന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതു തങ്ങള്‍ക്കു പറ്റിയ പിശകാണെന്ന രീതിയില്‍ സംസാരിച്ചെന്നുമാണ് ഇ.പി.ജയരാജന്‍ പറഞ്ഞത്.

വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തുന്ന യാത്രാ വിലക്കു സംബന്ധിച്ച നടപടി തെറ്റായിപ്പോയെന്ന തരത്തില്‍ വിളിച്ചു മാപ്പു പറയുന്ന കീഴ്‌വഴക്കം ഇല്ലെന്നാണ് ഇന്‍ഡിഗോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വ്യക്തമാക്കുന്നത്.

മുംബൈ ഓഫിസില്‍  ജയരാജന്‍ പറഞ്ഞതുപോലെ റീജനല്‍ മാനേജര്‍ പദവിയില്‍ മലയാളിയായ ഉദ്യോഗസ്ഥന്‍ ഇല്ലെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന ഒരേയൊരു കമ്പനി ഇന്‍ഡിഗോയാണ്. ഒരിയ്‌ക്കലും കയറില്ലെന്ന പ്രഖ്യാപനം മൂലം വലിയ യാത്രാബുദ്ധിമുട്ട് ജയരാജന്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ ട്രെയിനിലാണ് ജയരാജന്റെ യാത്ര. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സുഖമെന്നും സാമ്പത്തികലാഭവും ആരോഗ്യലാഭവും നല്ല ഉറക്കവും കിട്ടുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.  

തനിക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്നും എന്നാല്‍ ഈ ക്ഷമാപണം എഴുതിത്തന്നാല്‍ താന്‍ വീണ്ടും ഇന്‍ഡിഗോയില്‍ യാത്രചെയ്യുമെന്നും പരോക്ഷ സൂചന നല്‍കിയിരിക്കുകയാണ് ജയരാജന്‍.  

ജൂലൈ 18നാണ് ഇ.പി.ജയരാജന് ഇന്‍ഡിഗോ 3 ആഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയത്. തനിക്ക് യൂത്ത് കോണ്‍ഗ്രസകാരേക്കാള്‍ കൂടുതല്‍ ദിവസങ്ങളുടെ വിലക്ക് ഏര്‍പ്പെടുത്തിയതാണ് ജയരാജനെ പ്രകോപിപ്പിച്ചത്. ഇന്‍ഡിഗോയുടെ യാത്രാവിലക്കിന്റെ കാലാവധി അവസാനിച്ചിട്ടുണ്ട്. 

Tags: Pinarayi Vijayanഇന്‍ഡിഗോ വിമാനംkannurIndigo Airlinesഇ.പി. ജയരാജന്‍Train serviceവിമാനയാത്രാ വിലക്ക്യാത്രാ വിലക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.