Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ആറ് രാജ്യങ്ങളില്‍ ഇന്ത്യയും; മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ സ്വപ്നത്തിനൊപ്പം ഈ ഗുരുവായൂര്‍ക്കാരന്‍ മധു നായരും

മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നങ്ങളുടെ ഭാഗമായി വിക്രാന്തിനെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പിന്നില്‍ ഒരു ഗുരുവായൂര്‍ക്കാരനും നല്ലൊരു പങ്കുണ്ട്. ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റിയില്‍ നിന്നും നേവല്‍ ആര്‍ക്കിടെക്ചറിലും ഓഷ്യന്‍ എഞ്ചിനീയറിങ്ങിലും ദശകങ്ങള്‍ക്ക് മുന്‍പേ ബിരുദാനന്തരബിരുദം നേടിയ മധു നായര്‍ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 10:34 pm IST
in India

ന്യൂദല്‍ഹി: വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ വിമാനവാഹിനിക്കപ്പല്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ശേഷിയുള്ള  ആറ് ലോകരാഷ്‌ട്രങ്ങളില്‍  ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. പ്രതിരോധനിര്‍മ്മാണ രംഗത്ത് ഇതോടെ ഇന്ത്യ ശക്തമായി ചുവടുറപ്പിക്കുന്നു. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നങ്ങളുടെ ഭാഗമായി വിക്രാന്തിനെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പിന്നില്‍ ഒരു ഗുരുവായൂര്‍ക്കാരനും നല്ലൊരു പങ്കുണ്ട്.  

ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റിയില്‍  നിന്നും നേവല്‍ ആര്‍ക്കിടെക്ചറിലും ഓഷ്യന്‍ എഞ്ചിനീയറിങ്ങിലും ദശകങ്ങള്‍ക്ക് മുന്‍പേ ബിരുദാനന്തരബിരുദം നേടിയ  മധു നായര്‍ എന്ന കൊച്ചി കപ്പല്‍ശാലയുടെ ചെയര്‍മാനും എംഡിയുമായ ഗുരുവായൂര്‍ക്കാരന്. ജപ്പാനിലെ ഏറ്റവും ആധുനിക കപ്പല്‍ നിര്‍മ്മാണ സംവിധാനമുള്ള ഐഎച്ച് ഐ ക്യൂറെ ഷിപ് യാര്‍ഡില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ മധു നായര്‍ 1988ല്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എക്സിക്യൂട്ടിവ് ട്രെയിനിയായി ചേര്‍ന്നു. 2016ല്‍ ചെയര്‍മാനായി.  

ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള ശക്തമായ ചുവടുവെയ്‌പാണ് ഇന്ത്യ നടത്തിയതെന്ന് മധുനായര്‍ പറയുന്നു. 20,000 കോടി ചെലവില്‍ വിക്രാന്ത് നിര്‍മ്മിക്കാന്‍ 13 വര്‍ഷമെടുത്തു. കോവിഡ് കാരണം രണ്ട് വര്‍ഷങ്ങള്‍ നഷ്ടമായി. 2009ല്‍ ആരംഭിച്ച ദൗത്യം 2022ല്‍ അവസാനിച്ചു. ഇതിനായി 550 കമ്പനികളുടെ സഹായം തേടേണ്ടിവന്നു. അടുത്ത വിമാനവാഹിനിക്കപ്പല്‍ ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നാവിക സേനയില്‍ നിന്നും അടുത്ത വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണത്തിനുള്ള ഉത്തരവ് കാത്തിരിക്കുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്.  

വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ 76 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. അടുത്ത വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുമ്പോള്‍ 85 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും.  

2014ല്‍ അരുണ്‍ ജെയ്റ്റ്ലി എന്ന പ്രതിരോധമന്ത്രിയുടെ ഒരു ഓര്‍മ്മയും മധു നായര്‍ പങ്കുവെയ്‌ക്കുന്നു. കൊച്ചികപ്പല്‍ ശാലയില്‍ എത്തിയ അരുണ്‍ ജെയ്റ്റ്ലി ചീഫ് ഓഫ് നേവല്‍ സ്റ്റാഫിനോട് വിക്രാന്തിന്റെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് തിരക്കി. ഒരു പ്രസന്‍റേഷന്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഒന്നോ രണ്ടോ സ്ലൈഡുകള്‍ കഴിഞ്ഞപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു:”വിദേശ രാജ്യങ്ങളില്‍ ഇത് നിര്‍മ്മിക്കാന്‍ എടുക്കുന്ന സമയവും ചെലവും എങ്ങിനെയാണ്?” 10 വര്‍ഷം എന്നായിരുന്നു ചീഫ് ഓഫ് നേവല്‍ സ്റ്റാഫിന്റെ മറുപടി. വില ഏകദേശം 550 കോടി ഡോളര്‍ (43450 കോടി രൂപ). ഇത്രയധികം അനുഭവസമ്പത്തുള്ള രാജ്യങ്ങള്‍ 10 വര്‍ഷമെടുക്കുമ്പോഴാണ് നമ്മള്‍ 13 വര്‍ഷത്തില്‍ അതിന്റെ പാതി ചെലവില്‍ വിക്രാന്തിനെ പൂര്‍ത്തീകരിച്ചതെന്ന് മധുനായര്‍ പറയുന്നു.  

പ്രധാനമന്ത്രി സെപ്തംബര്‍ 2 ന് കൊച്ചി കപ്പല്‍ ശാലയില്‍ നടക്കുന്ന ചടങ്ങില്‍ വിക്രാന്തിനെ രാജ്യത്തിന് സമര്‍പ്പിക്കും.  

Tags: ഐഎസി വിക്രാന്ത്വിക്രാന്ത്buildingകൊച്ചിന്‍ ഷിപ് യാര്‍ഡ്പ്രധാനമന്ത്രി മോദിഒസാക യൂണിവേഴ്സിറ്റിഐഎന്‍എസ് വിക്രാന്ത്മധു നായര്‍ഭാരത്എംഡികൊച്ചിന്‍ ഷിപ് യാര്‍ഡ്നാവിക സേനമോദിസ്വയം പര്യാപ്തതകൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്Madhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.