Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക കാറില്‍ കെട്ടിയതിന്റെ പേരില്‍ ആര്‍ട്ട് ഡയറക്റ്ററെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം

കേസില്‍ പോലീസ് അറസ്റ്റു ചെയ്ത ഇരവിപുരം പള്ളിമുക്ക് കയ്യാലയ്‌ക്കല്‍ നജീബി മന്‍സിലില്‍ റിയാസ് (24), അല്‍അമീന്‍ നഗര്‍ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (31) എന്നിവരുടെ വിവരങ്ങളും ചിത്രവും മാധ്യമങ്ങളില്‍ എത്താതിരിക്കാനും പോലീസ് ശ്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 10:56 am IST
in Kerala

കൊല്ലം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക കാറില്‍ കെട്ടിയതിന്റെ പേരില്‍ ഫിലിം ആര്‍ട് ഡയറക്ടര്‍ അര്‍ക്കനെയും സുഹൃത്തിനെയും ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. നാലംഗ സംഘം മര്‍ദിച്ചെന്ന് പരാതിയും മൊഴിയും നല്‍കിയിട്ടും പോലീസ് രണ്ടു പേരുടെ അറസ്റ്റില്‍ കേസ് ഒതുക്കാനാണ് ശ്രമം.  

കണ്ടാലറിയാവുന്ന നാലംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സമീപത്ത് മറ്റ് ആറോളം പേരുണ്ടായിരുന്നതായുമാണ് അര്‍ക്കന്‍ നല്‍കിയ പരാതിയും മൊഴിയും. എന്നാല്‍, രണ്ടു പേര്‍ മര്‍ദിച്ചതായാണ് അര്‍ക്കന്റെ മൊഴിയെന്നാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.  

പോലീസ് പട്രോളിങ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു അര്‍ക്കനു മര്‍ദനമേറ്റത്. നാലംഗ സംഘം മര്‍ദിക്കുന്നതിന് ഇവരും സാക്ഷിയാണ്. മര്‍ദനം തടയാതിരുന്നതിനൊപ്പം കേസ് അട്ടിമറിക്കാനും പോലീസ് നീക്കം നടത്തുകയാണ്. അക്രമി സംഘത്തില്‍ രക്ഷപെട്ട് കാറില്‍ കയറാനായി പോകുമ്പോള്‍ പിന്നില്‍ ചവിട്ടി കാറിലേക്ക് ഇടുകയായിരുന്നെന്ന് അര്‍ക്കന്‍ പറഞ്ഞു.  

മര്‍ദിക്കുന്നതു തടയാന്‍ പോലീസുകാരോട് അപേക്ഷിച്ചപ്പോള്‍, ‘കാര്‍ എടുത്ത് ആശുപത്രിയില്‍ പോടെ’ എന്നായിരുന്നു മറുപടി. മൂക്കില്‍ നിന്ന് രക്തം ഒലിപ്പിച്ചു നിന്ന തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് അര്‍ക്കന്‍ പറഞ്ഞു.  അക്രമം നടന്ന കൊല്ലം പള്ളിമുക്കില്‍ നിന്ന് സ്വയം കാറോടിച്ചാണ് അര്‍ക്കന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്കു പോകുമ്പോള്‍ തന്നെ അര്‍ക്കന്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു.  

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. രണ്ടു ദിവസം കഴിഞ്ഞ് സുരേഷ്‌ഗോപിയും ബിജെപി നേതാക്കളും സിറ്റി പോലീസ് കമ്മീഷണറെ പ്രതിഷേധം അറിയിച്ചതോടെയാണ് ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  കേസില്‍  പോലീസ് അറസ്റ്റു ചെയ്ത ഇരവിപുരം പള്ളിമുക്ക് കയ്യാലയ്‌ക്കല്‍ നജീബി മന്‍സിലില്‍ റിയാസ് (24), അല്‍അമീന്‍ നഗര്‍ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (31) എന്നിവരുടെ വിവരങ്ങളും ചിത്രവും മാധ്യമങ്ങളില്‍ എത്താതിരിക്കാനും പോലീസ് ശ്രമിച്ചു.  

ചെറിയ കേസില്‍ പിടിക്കുന്ന പ്രതികളുടെ വിവരങ്ങള്‍ പോലും  ചിത്രങ്ങള്‍ സഹിതം എല്ലാ ദിവസവും വൈകിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അര്‍ക്കനെയും സുഹൃത്തിനെയും ആക്രമിച്ചതിന് അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷവും  മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.  അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ് ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ നിരവധി തവണ ബന്ധപ്പെട്ട ശേഷമാണ് ‘ജന്മഭൂമി’ക്ക് വിവരങ്ങള്‍ ലഭിച്ചത്. അതേസമയം പ്രതികളുടെ ചിത്രം നല്‍കാന്‍ പോലീസ് തയ്യാറായുമില്ല. പോലീസിന്റേത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അര്‍ക്കന്‍ പറഞ്ഞു.

Tags: സംവിധായകന്‍കേരള പോലീസ്attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

India

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.