Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പണം നല്‍കാതെ ഗ്യാസ് നല്‍കില്ലെന്ന് ഏജന്‍സികള്‍; പാചക തൊഴിലാളികളുടെ ശമ്പളം മുടങ്ങി; പച്ചകറികളുമില്ല; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തില്‍

ഉച്ചഭക്ഷണത്തിനാവശ്യമായ അരി ലഭ്യമാകുന്നുണ്ടെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറിവരെ കയ്യില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകര്‍. പച്ചക്കറികളും പല ചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന.ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥ.

Janmabhumi Online by Janmabhumi Online
Aug 14, 2022, 09:58 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഉദുമ: സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ആവശ്യത്തിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി അവതാളത്തിലായി. സ്‌കൂളുകള്‍ തുറന്ന് മാസം രണ്ട് കഴിഞ്ഞിട്ടും വിദ്യാലയത്തില്‍ ഉച്ചഭക്ഷണത്തിനായി ചെലവാക്കിയ തുക ഇത്‌വരെ അനുവദിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിനാവശ്യമായ അരി ലഭ്യമാകുന്നുണ്ടെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറിവരെ കയ്യില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകര്‍. പച്ചക്കറികളും പല ചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന.ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥ.

 വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന്റെ പാചകത്തിന് ആവശ്യമായ ഗ്യാസ് നല്‍കുന്ന ഏജന്‍സികള്‍ പണം നല്‍കാതെ ഗ്യാസ് നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ്. ഇതും വിദ്യാലയ അധികൃതരെ ദുരിതത്തിലാക്കിയിട്ടുണ്ട്. 5 മുതല്‍ 15 സിലിണ്ടര്‍ വരെ കുട്ടികളുടെ എണ്ണം അനുസരിച്ച് വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വിദ്യാലയം തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പാചക തൊഴിലാളികള്‍ക്കും വേതനം നല്‍കിയിട്ടില്ല. വിദ്യര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് രണ്ട് കറി നല്‍കണം എന്ന നിബന്ധന നിലനില്‍ക്കുന്നതിനാല്‍ അതും തരണം ചെയ്യണം. ഇതിന് പല സ്‌കുളുകളും സ്വന്തമായി പച്ചക്കറി തോട്ടങ്ങളും വിദ്യാര്‍ത്ഥികളുടെ വിശേഷദിവസങ്ങളായ പിറന്നാള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പച്ചക്കറികള്‍ കൊണ്ടുവരാനാണ് ആവശ്യപ്പെടാറ്.  

അത് കാരണം ചില ദിവസങ്ങളില്‍ നല്ല കറികള്‍ കൊടുക്കാന്‍ കഴിയുന്നതായി അദ്ധ്യാപകര്‍ പറയുന്നു. മിക്ക വിദ്യാലയങ്ങള്‍ക്കും രണ്ട് മാസം കൊണ്ട് ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ഉച്ചഭക്ഷണത്തിന് ചെലവാക്കിയ വകയില്‍ കിട്ടാനുണ്ട്. കുട്ടികളുടെ എണ്ണം അനുസരിച്ച് ഒരു മാസം 50,000 രൂപ മുതല്‍ 4.5 ലക്ഷം രൂപയുടെ വരെ ബാധ്യത വിദ്യാലയങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. കടക്കാരുടെ അക്കൗണ്ടിലേക്കേ പണം നല്‍കു എന്ന നിബന്ധന വന്നതോടെ പ്രാദേശികമായി കൃഷിക്കാരില്‍ നിന്നും കുറഞ്ഞ ചെലവില്‍ പച്ചക്കറികള്‍ വാങ്ങാനുള്ള അവസരം നഷ്ടപ്പെട്ടതായി വിദ്യാലയ അധികൃതര്‍ പറയുന്നു. പണം കിട്ടാനുള്ള കച്ചവടക്കാരുടെ പരിദേവനം കനത്തപ്പോഴാണ് പ്രധാനാധ്യാപകര്‍ കയ്യില്‍ നിന്നും പണം നല്‍കാന്‍ തുടങ്ങിയത്.

Tags: keralaഭക്ഷണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Kerala

വിമാനാപകടം ടാറ്റയ്‌ക്ക് നേരെയുള്ള ആയുധമാക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ ; സുഡിയോയ്‌ക്ക് പിന്നാലെ എയർ ഇന്ത്യയും ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ വ്യോമാക്രമണം : മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies