Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആസ്ഥാനമായ ഓള്‍ഡ് ട്രഫോഡില്‍ അസാധാരണമായത് എന്തോ സംഭവിക്കുന്നു എന്നാണ് സൂചന. കഴിഞ്ഞ കുറേക്കാലത്തിനിടയിലെ ഏറ്റവും മോശമായ പ്രീമിയര്‍ ലീഗ് പ്രകടനത്തിന്റെ നടുക്കത്തിലാണ് മാഞ്ചസ്റ്റര്‍ ആരാധകര്‍. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനമെന്ന നിരാശജനകമായ അവസ്ഥയിലായിരുന്നു ക്ലബ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 10:20 pm IST
in Football

ലണ്ടന്‍: എണ്‍പതുകളില്‍ ഇരുനൂറു കോടി വില പറഞ്ഞിട്ടിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വാങ്ങാന്‍ കഴിയാതിരുന്ന വന്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായി മൈക്കിള്‍ നൈറ്റണ്‍ അതേ മോഹവുമായി വീണ്ടും. ഇത്തവണ അതു സംഭവിച്ചാല്‍ അടുത്തിടെ കായികലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പണം മറിയുന്ന കൈമാറ്റമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇംഗ്ലീഷ് മാധ്യമങ്ങള്‍ നൈറ്റന്റെ നീക്കള്‍ക്കു പിന്നാലെയാണ്. ടാബ്ലോയിഡുകളില്‍ ഗോസിപ്പുകളും, എണ്‍പതുകളില്‍ നൈറ്റണ് എന്തുകൊണ്ട് മാഞ്ചസ്റ്റര്‍ വാങ്ങാന്‍ കഴിഞ്ഞില്ലെന്ന  ഭൂതകാല റിപ്പോര്‍ട്ടുകളും നിറയുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആസ്ഥാനമായ ഓള്‍ഡ് ട്രഫോഡില്‍ അസാധാരണമായത് എന്തോ സംഭവിക്കുന്നു എന്നാണ് സൂചന. കഴിഞ്ഞ കുറേക്കാലത്തിനിടയിലെ ഏറ്റവും മോശമായ പ്രീമിയര്‍ ലീഗ് പ്രകടനത്തിന്റെ നടുക്കത്തിലാണ് മാഞ്ചസ്റ്റര്‍ ആരാധകര്‍. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനമെന്ന നിരാശജനകമായ അവസ്ഥയിലായിരുന്നു ക്ലബ്. പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമൊക്കെ മികച്ച കളിക്കാരെ മറ്റു ക്ലബ്ബുകളില്‍ നിന്നു വന്‍ തുകയ്‌ക്ക് എത്തിച്ചു തുടങ്ങി.  

മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ക്ലബ്ബ് ആര്‍ക്കെങ്കിലും വില്‍ക്കുന്നതാണ് നല്ലതെന്ന ഉപദേശത്തിന്റെ സമ്മര്‍ദത്തിലാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ ഉടമകളായ അമേരിക്കയിലെ അതിസമ്പന്ന ഗ്ലെയ്‌സര്‍ കുടുംബം. കഴിഞ്ഞ സീസണിലെ അവസാന ഹോം മാച്ചുകളില്‍ യുണൈറ്റഡിന്റെ ആരാധകര്‍ ഗ്ലെയ്‌സര്‍ കുടുംബത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഒരു ഘട്ടത്തില്‍ ഗ്ലെയ്‌സേഴ്‌സ് ഔട്ട് എന്നെഴുതിയ  വലിയ ബാനര്‍ ആരാധകര്‍ ഗ്യാലറിയില്‍ ഉയര്‍ത്തിയിരുന്നു.  

ക്ലബ് വാങ്ങാന്‍ തയാര്‍, വില പറയൂ എന്ന മൈക്കിള്‍ നൈറ്റണിന്റെ സന്ദേശം ഗ്ലെയ്‌സര്‍ കുടുംബത്തിനു കൈമാറയി. മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കടുത്ത ഭാഷയിലാണ് ഗ്ലെയ്‌സര്‍ കുടുംബത്തെ നൈറ്റണ്‍ വിമര്‍ശിച്ചത്. ഫുട്‌ബോളിനെക്കുറിച്ച് ഒന്നു മറിയാത്ത ഒരു കുടുംബം ഒരു ക്ലബ്ബിനെ വന്‍ പ്രതിസന്ധിയിലാക്കിയെന്നാണ് നൈറ്റണ്‍ പറഞ്ഞത്. യുണൈറ്റഡിന്റെ വിഖ്യാത മാനേജര്‍ അലക്‌സ് ഫെര്‍ഗൂസണുമായി അടുത്ത സൗഹൃദത്തിലായിരുന്നു നൈറ്റണ്‍. 1989ല്‍ ക്ലബ്ബിന് ആദ്യം നൈറ്റണ്‍ വില പറഞ്ഞ ഘട്ടത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ ഇംഗ്ലീഷ് ടാബ്ലോയിഡുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  

അന്ന് മാഞ്ചസ്റ്ററിന്റെ ഉടമസ്ഥാവകാശം നൈറ്റണിന് ഉറപ്പായതാണ്. അന്നത്തെ ചീഫ് എക്‌സിക്യൂട്ടിവ് മാര്‍ട്ടിന്‍ എഡ്വേര്‍ഡുമായി എല്ലാം പറഞ്ഞുറപ്പിച്ചതാണ്. ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെക്കണ്ടു. എന്നാല്‍ 89-90 സീസണിന്റെ തുടക്കത്തില്‍ ആഴ്ണലുമായുള്ള കളി തുടങ്ങുന്നതിനു തൊട്ടുമുമ്പ്, ക്ലബ്ബിന്റെ ജഴ്‌സിയണിഞ്ഞ് ഓള്‍ഡ് ട്രഫോഡിലെ സ്റ്റേഡിയത്തില്‍ എത്തിയ നൈറ്റണ്‍ പന്തുമായി കളത്തിലിറങ്ങി. ഗ്രൗണ്ടില്‍ പന്തു തട്ടി. ക്ലബ്ബിന്റെ കൈമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രം നടക്കുന്ന ഘട്ടത്തില്‍ നൈറ്റണ്‍ ഇങ്ങനെ ചെയ്തത് മാര്‍ട്ടിന്‍ എഡ്വേര്‍ഡിനെയും ക്ലബ്ബിന്റെ മറ്റ് ഡയറക്ടര്‍മാരെയും അമ്പരപ്പിച്ചു. ഇതേക്കുറിച്ച് നൈറ്റണ്‍ ആരുമായും ചര്‍ച്ച ചെയ്തിരുന്നില്ല. ഈ ഒറ്റസംഭവത്തോടെ നൈറ്റണുയായുള്ള ചര്‍ച്ചയില്‍ നിന്ന് ക്ലബ് പിന്നോട്ടു പോയി. അന്ന് 38 വയസായിരുന്നു നൈറ്റണ്. ഇപ്പോള്‍ എഴുപതാം വയസിലും മാഞ്ചസ്റ്റര്‍ മോഹം അവസനിച്ചിട്ടില്ല നൈറ്റണ്.  

ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ തുകയ്‌ക്കുള്ള വില്‍പ്പനയിലൂടെയാണ് 2005ല്‍ യുണൈറ്റഡിനെ ഗ്ലെയ്‌സര്‍ കുടുംബം സ്വന്തമാക്കിയത്. ഏതാണ്ട് 7000 കോടിയുടെ ഇടപാടായിരുന്നു അത്. ഇതിനേക്കാള്‍ കൂടുതല്‍ തുകയ്‌ക്ക് യുണൈറ്റഡ് വാങ്ങാനാണോ നൈറ്റണ്‍ കളത്തിലിറങ്ങിയതെന്ന സംശയവും ഉയരുന്നു. ക്ലബ്ബിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ക്കുള്ള രോഷത്തിന്റെ സമ്മര്‍ദ്ദം മുതലെടുക്കാണ് നൈറ്റണിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.  

Tags: footballമാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

Kerala

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.