Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോളി സൊറാബ്ജിയുടെ ശിഷ്യന്‍; പദ്മനാഭസ്വാമി ക്ഷേത്രക്കേസിലും മുത്തലാക്കിലും സുപ്രധാന വിധി; നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി യു.യു. ലളിത്

2ജി സ്‌പെക്ട്രം കേസില്‍ അദ്ദേഹമാണ് സിബിഐക്കു വേണ്ടി ഹാജരായത്. 2014 ആഗസ്ത് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. അയോധ്യക്കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ അംഗമാക്കിയെങ്കിലും അഭിഭാഷകനായിരുന്ന കാലത്ത്, യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനു വേണ്ടി അയോധ്യയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഹാജരായിരുന്നതിനാല്‍ അയോധ്യ ബഞ്ചില്‍ നിന്ന് അദ്ദേഹം പിന്‍മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 05:55 pm IST
inIndia

ന്യൂദല്‍ഹി: അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത് 1957 നവംബര്‍ ഒന്‍പതിനാണ് ജനിച്ചത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ചിലെ അഡീഷണല്‍  ജഡ്ജിയായിരുന്ന യു.ആര്‍. ലളിതിന്റെ മകനാണ്. യു.യു. ലളിത് 83ല്‍ അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചു.

86ല്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായി. 86 മുതല്‍ 92 വരെ സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജിക്കൊപ്പം പ്രവര്‍ത്തിച്ചു. മികച്ച അഭിഭാഷകനെന്ന് പേരെടുത്ത അദ്ദേഹത്തെ 2004 ഏപ്രില്‍ 29ന് സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായി പ്രഖ്യാപിച്ചു. നിരവധി സുപ്രധാന കേസുകളില്‍ ഹാജരായിട്ടുള്ള അദ്ദേഹം 2011ല്‍ സിബിഐയുടെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി.

2ജി സ്‌പെക്ട്രം കേസില്‍ അദ്ദേഹമാണ് സിബിഐക്കു വേണ്ടി ഹാജരായത്. 2014 ആഗസ്ത് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. അയോധ്യക്കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ അംഗമാക്കിയെങ്കിലും  അഭിഭാഷകനായിരുന്ന കാലത്ത്, യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനു വേണ്ടി അയോധ്യയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഹാജരായിരുന്നതിനാല്‍ അയോധ്യ ബഞ്ചില്‍ നിന്ന് അദ്ദേഹം പിന്‍മാറി.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഭരിക്കാനുള്ള അവകാശം തിരുവിതാംകൂര്‍ കൊട്ടാരത്തിനാണെന്ന സുപ്രധാന വിധി പ്രഖ്യാപിച്ച രണ്ടംഗ ബെഞ്ചിലെ അംഗമായിരുന്നു. 2020 ജൂലൈ 13നായിരുന്നു ചരിത്രപ്രധാനമായ ആ വിധി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു.

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക വൃത്തിയില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെയാളാകും ലളിത്. 71ല്‍ 13-ാമത് ചീഫ് ജസ്റ്റിസ് എസ്.എം. സിക്രിയാണ് ആദ്യത്തെയാള്‍. അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയെന്ന കാരണത്താല്‍ അഡീഷണല്‍ ജസ്റ്റിസായിരുന്ന യു. ആര്‍. ലളിതിനെ സ്ഥിരം ജഡ്ജിയാക്കാന്‍ പോലും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിസമ്മതിച്ചിരുന്നു.

Tags: justiceയു.യു. ലളിത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

ഭയമോ പക്ഷപാതമോ ഇല്ലാതെ ജോലി ചെയ്‌തെന്ന് ജസ്റ്റിസ് ഹണി എം വര്‍ഗീസ്

Kerala

ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി ഹൈക്കോടതി

Kerala

ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു

Kerala

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.