Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2024 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്മൃതി ഇറാനിയെ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; മകളുടെ പേരിലുള്ള അപവാദപ്രചരണം ഗൂഢാലോചനയുടെ ഭാഗം

സ്മൃതി ഇറാനിക്ക് നേരെയുള്ള കോണ്‍ഗ്രസ് അപവാദപ്രചാരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുടെ ശക്തയായ സ്ഥാനാര്‍ത്ഥിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 06:14 pm IST
in India

ന്യൂദല്‍ഹി:സ്മൃതി ഇറാനിക്ക് നേരെയുള്ള കോണ്‍ഗ്രസ് അപവാദപ്രചാരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുടെ ശക്തയായ സ്ഥാനാര്‍ത്ഥിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം. മകള്‍ സോയിഷ് 2019ല്‍ ഗോവയിലെ ബാര്‍ ലൈസന്‍സുള്ള സില്ലി സോള്‍ റസ്റ്റൊറന്‍റില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്തിരുന്നു. അന്ന് സോയിഷിന്റെ പ്രായം 16. അന്ന് സോയിഷ് ബാറില്‍ നില്‍ക്കുന്നതിന്റെ ചിത്രം കാട്ടിയാണ് ബാര്‍ സംസ്കാരമാണോ സ്മൃതി ഇറാനിയുടേത് എന്ന് ചോദിച്ച് കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നത്.  

ഇന്ന് സോയിഷിന് 18 വയസ്സാണ് പ്രായം. രണ്ട് വര്‍ഷം മുന്‍പ് ആന്‍റണി ഡി ഗാമ എന്ന വ്യക്തിയുടെ പേരിലായിരുന്നു സില്ലി സോള്‍ റസ്റ്റൊറന്‍റ്-കം-ബാര്‍. അദ്ദേഹം 2021ല്‍ മരിച്ചു. അടുത്ത അവകാശി ആന്‍റണി ഡി ഗാമയുടെ മകനാണ്. അവന്‍ ലൈസന്‍സ് പുതുക്കാന്‍ വേണ്ടി അപേക്ഷനല്‍കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറുമെന്നും സൂചിപ്പിച്ചിരുന്നു. അതിനിടെയാണ് ഗോവയിലെ എക്സൈസ് കമ്മീഷണര്‍ നോട്ടീസ് അയച്ചത്. ഈ നോട്ടീസ് ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്മൃതി ഇറാനിയുടെ മകള്‍ സോയിഷിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത്.  വാസ്തവത്തില്‍ സോയിഷ് ഇറാനിയ്‌ക്ക് ബാറിന്റെ ഉടമസ്ഥാവകാശവുമായി ബന്ധമില്ലാതിരിക്കെ മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് നേടിയെന്നാണ് കോണ്‍ഗ്രസിന്റെ കെട്ടുകഥ. 

കോണ്‍ഗ്രസ് വിവരാവകാശ രേഖപ്രകാരം കിട്ടിയതായി പറയുന്ന രേഖയില്‍ സോയിഷിന്റെയോ സ്മൃതി ഇറാനിയുടെയോ പേരില്ല. ഇത് സ്മൃതി ഇറാനിയെ സ്വഭാവഹത്യ ചെയ്യാനുള്ള പദ്ധതിയുടെ ഭാഗം മാത്രമാണെന്ന് വ്യക്തം. സോയിഷ് ബാര്‍ ലൈസന്‍സുള്ള ഒരു ഹോട്ടലില്‍ ഇന്‍റേണ്‍ ചെയ്തത് ബാര്‍ എന്ന വാക്ക് വലിയ അക്ഷരങ്ങളില്‍ കാണിച്ച് സാംസ്കാരിക മൂല്യച്യുതിയായി ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ്.  

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍  ഗാന്ധികുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ  അട്ടിമറിച്ചതോടെ സ്മൃതി ഇറാനിക്കെതിരെ അവസാരം കാത്ത് കഴിയുകയായിരുന്നു കോണ്‍ഗ്രസ്. 55000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ജയിച്ചത്. ഇത് രാഹുല്‍ഗാന്ധിയുടെ മുഖം നഷ്ടപ്പെടുത്തുന്ന തോല്‍വിയായിരുന്നു. അതിന് ശേഷം രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന ഏറ്റവും ശക്തമായ ശബ്ദത്തിന് ഉടമയായി സ്മൃതി ഇറാനി. മണ്‍സൂണ്‍കാല പാര്‍ലമെന്‍റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ സ്മൃതിയോടുള്ള പക കോണ്‍ഗ്രസില്‍ വര്‍ധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പ്രതിരോധിക്കുന്ന ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളാണ് ഇന്ന് സ്മൃതി ഇറാനി. 

പല രീതിയില്‍ സ്മൃതി ഇറാനിയ്‌ക്കെതിരെ കെട്ടുകഥകളും പരോക്ഷമായ  ലൈംഗികച്ചുവയുള്ള പദപ്രയോഗങ്ങളും കോണ്‍ഗ്രസ് ഇതിന് മുന്‍പും പ്രചരിപ്പിച്ചിരുന്നു. ഒരിയ്‌ക്കല്‍ ബീഹാറില്‍ നിന്നുള്ള ഹുക്കും ദേവ് നാരായണ്‍ യാദവിന്റെ മുന്‍പില്‍ സ്മൃതി ഇറാനി  നില്‍ക്കുന്ന ചിത്രം കാട്ടി കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിലെ ഇന്ദ്രാണി മിശ്രയാണ് ബലാത്സംഗ ഗുരുവിനൊപ്പം സ്മൃതി ഇറാനി എന്ന രീതിയില്‍ ഈ ചിത്രം പ്രചരിപ്പിച്ചത്. വാസ്തവത്തില്‍ ബലാത്സംഗത്തിന്റെ പേരില്‍ അപവാദത്തിലായ സ്വാമി ചിന്മയാനന്ദാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഈ പ്രചാരണം. രാഹുല്‍ ഗാന്ധിയും ഈ ചിത്രം പങ്കുവെച്ചിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു.  

2020ല്‍ കോണ്‍ഗ്രസ് നേതാവ് ശശാങ്ക് ഭാര്‍ഗവയും ഇതുപോലെ അശ്ലീലച്ചുവയുള്ള വിമര്‍ശനം സ്മൃതി ഇറാനിയ്‌ക്കെതിരെ നടത്തിയിരുന്നു. പലപ്പോഴും പ്രധാനമന്ത്രിയുമായി ചേര്‍ത്ത് വെച്ച് വരെ കോണ്‍ഗ്രസ് സ്മൃതി ഇറാനിക്കെതിരെ അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്മൃതി ഇറാനിയാകട്ടെ നാള്‍ക്ക് നാള്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. അതിനിടയില്‍ കോണ്‍ഗ്രസിന്റെ നെറ്റ ഡിസൂസ സ്മൃതി ഇറാനിയെ അപമാനിക്കാന്‍ ബോധപൂര്‍വ്വം അസമിലെ ഗോഹട്ടിയില്‍ വെച്ച് വഴക്കുണ്ടാക്കി മൊബൈലില്‍ ഈ ദൃശ്യം പകര്‍ത്തി പങ്കുവെച്ചത്. ഇന്ധനവിലക്കയറ്റം ചൂണ്ടിക്കാണിച്ച് നെറ്റ അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നു. അന്ന് തികഞ്ഞ സംയമനം പാലിച്ച് സ്മൃതി ഇറാനി ജനങ്ങളുടെ കയ്യടി നേടി. ഈ പുതിയ ബാര്‍ വിവാദത്തില്‍ തന്റെ മകള്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയ  പവന്‍ ഖേര, നെറ്റ ഡിസൂസ, ജയ്റാം രമേഷ്  എന്നീ കോണ്‍ഗ്രസ്  നേതാക്കള്‍ക്കെതിരെ വക്കീല്‍നോട്ടീസ് അയച്ച് കാത്തിരിക്കുകയാണ് സ്മൃതി ഇറാനി. ഇക്കുറിയും വിജയം സ്മൃതി ഇറാനിക്കു തന്നെ ആയിരിക്കും. 

Tags: Rahul Gandhiവനിതsmriti iraniസ്മൃതി ഇറാനിസൊയ് ഷ് ഇറാനിപവന്‍ ഖേരസ്മൃതി ഇറാനിയുടെ മകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

India

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

India

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.