Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഞാന്‍ ഒരു മതവും മാറിയിട്ടില്ല, സ്വന്തം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങുക മാത്രമാണ് ചെയ്തത്. ഭഗവാന്‍ രാമനാണ് എന്റെ മാതൃകാപുരുഷന്‍’ അബ്ദുള്‍ ജമീല്‍

റയില്‍വേയില്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറായി വിരമിച്ച വ്യക്തിയാണ് അബ്ദുള്‍ ജമീല്‍.

Janmabhumi Online by Janmabhumi Online
Jul 23, 2022, 09:32 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഫത്തേപൂര്‍,( ഉത്തര്‍ പ്രദേശ്‌) : സങ്കടമോചന്‍ മന്ദിറിലെ വേദമന്ത്രങ്ങള്‍ ഉയരുന്ന ഹവന വേദിയില്‍ വച്ച് വ്യാഴാഴ്ച അബ്ദുള്‍ ജമീല്‍ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുധര്‍മ്മത്തെ ആശ്ലേഷിച്ചു. ഇനി അദ്ദേഹം ശ്രാവണ്‍ കുമാര്‍ എന്ന് അറിയപ്പെടും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തനിയ്‌ക്ക് സനാതന ധര്‍മ്മത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നതായി ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ അബ്ദുള്‍ ജമീല്‍ പറഞ്ഞു.

ഹത്രാസ് ജില്ലയിലെ സദാബാദ് താലൂക്ക് സ്വദേശിയായ അബ്ദുള്‍ ജമീല്‍, ഇപ്പോള്‍ ഫത്തേപൂരിലെ ദേവിഗഞ്ച് മൊഹല്ലയിലാണ് താമസം. റയില്‍വേയില്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറായി വിരമിച്ച വ്യക്തിയാണ് ഇപ്പോള്‍ 66 വയസ്സുള്ള അബ്ദുള്‍ ജമീല്‍. തനിയ്‌ക്ക് കുട്ടിക്കാലം മുതലേ സനാതന ധര്‍മ്മത്തില്‍ വിശ്വാസമുണ്ടായിരുന്നു എന്നദ്ദേഹം പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഹിന്ദു മതത്തിലേക്ക് മാറണം എന്ന ആഗ്രഹം തന്നില്‍ വളര്‍ന്നു വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ പ്രാദേശിക ജനറല്‍ സെക്രട്ടറിയെ പരിചയപ്പെടാന്‍ ഇടയായി. അത് സൗഹൃദമായി മാറി. അദ്ദേഹത്തോട് അബ്ദുള്‍ ജമീല്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തുകയും ഹിന്ദുമതം സ്വീകരിയ്‌ക്കുകയും ചെയ്തു.

“ഇസ്ലാമിലെ പല പ്രശ്നങ്ങളെ ചൊല്ലിയും ഞാന്‍ നിരാശനായിരുന്നു. ജനങ്ങള്‍ അത്യാഗ്രഹികളും സ്വത്തിനു വേണ്ടി പരസ്പരം കൊല്ലാന്‍ പോലും തയ്യാറാവുന്നവരുമാണ്. അതുകാരണം ഞാന്‍ ഹിന്ദുമതത്തിലേക്ക് പോകും എന്ന് തീരുമാനിച്ചു. ഞാന്‍ ഭഗവാന്‍ രാമനെ ആരാധിയ്‌ക്കുന്നു. അദ്ദേഹമാണ് എന്റെ മൂര്‍ത്തി. ആദ്യമായി വിഷ്ണുകീര്‍ത്തനം ചൊല്ലുകയും ഹവന പൂജ ചെയ്യുകയും ചെയ്തപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി”.

“ഞാന്‍ ഒരു മതവും മാറിയിട്ടില്ല, സ്വന്തം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങുക മാത്രമാണ് ചെയ്തത്. എന്റേത് ഘര്‍വാപസിയാണ്”. ഭഗവാന്‍ രാമനാണ് തന്റെ മാതൃകാപുരുഷന്‍ എന്നു പറയുന്ന ശ്രാവണ്‍ കുമാര്‍, രാമന്‍ ഭാരതത്തിന്റെ മുഴുവന്‍ പൂര്‍വ്വികനാണ് എന്നും ഓര്‍മ്മിപ്പിയ്‌ക്കുന്നു. ജനങ്ങള്‍ സന്തോഷത്തോടെ ഈ വസ്തുത അംഗീകരിയ്‌ക്കണം.

ഹിന്ദുവാകാന്‍ വേണ്ടി തന്റെ മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. തന്റെ പൂര്‍വ്വികര്‍ ക്ഷത്രിയന്മാരായിരുന്നു എന്നദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രപിതാമഹന്റെ പേര് പുട്ടുസിംഗ് എന്നായിരുന്നു. അച്ഛന്റെ പേര് അബ്ദുള്‍ ഹമീദ് ബെഗ്. രണ്ടു തലമുറകള്‍ക്കു മുമ്പ് ഞങ്ങള്‍ രാജപുത്രന്മാരുമായി ബന്ധമുള്ളവരായിരുന്നു. അബ്ദുള്‍ ജമീല്‍ പറയുന്നു.

അബ്ദുള്‍ ജമീല്‍ ഹിന്ദു മതം സ്വീകരിയ്‌ക്കാന്‍ പോവുകയാണെന്ന് ഏതാണ്ട് രണ്ടു മാസം മുമ്പ് ജമീലിന്റെ അളിയന്‍ ബാബര്‍ അറിഞ്ഞു. ജമീലിനെ അതില്‍ നിന്ന് പിന്തിരിപ്പിയ്‌ക്കാന്‍ ബാബര്‍ ശ്രമിച്ചു. എന്നാല്‍ അബ്ദുള്‍ ജമീല്‍ ഇസ്ലാമില്‍ തുടരാന്‍ ഉദ്ദേശിയ്‌ക്കുന്നില്ല എന്ന് മനസ്സിലാക്കിയ ബാബര്‍ അദ്ദേഹത്തെ മര്‍ദ്ദിയ്‌ക്കുക പോലുമുണ്ടായി. അതിനു മറുപടിയായി ഇപ്പോള്‍ സനാതന ധര്‍മ്മത്തിലാണ് തന്റെ വിശ്വാസമെന്നും ഇനി ആര്‍ക്കും അത് മാറ്റാന്‍ കഴിയില്ലെന്നും ജമീല്‍ അയാളോട് പറയുകയായിരുന്നു.

“ഞാന്‍ ഹിന്ദുമതത്തിലേക്ക് മാറുകയാണെന്ന് ബാബര്‍ എന്നറിയപ്പെടുന്ന എന്റെ അളിയന്‍ മുസ്താകിം അറിഞ്ഞപ്പോള്‍ എന്നെ അയാള്‍ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ഞാനെന്റെ ഭഗവാനായ രാമനില്‍ വിശ്വസിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളായി ഞാന്‍ എന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ പൂജ ചെയ്യുന്നു.

തനിയ്‌ക്ക് ഇപ്പോള്‍ ഭയമില്ലെന്നും, ആരെങ്കിലും തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ പോലീസില്‍ പരാതി കൊടുക്കുമെന്നും ശ്രാവണ്‍ കുമാറായി മാറിക്കഴിഞ്ഞ അബ്ദുള്‍ ജമീല്‍ പറയുന്നു. ജില്ലാ മജിസ്ട്രേട്ടിനെ കണ്ട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശ്രാവണ്‍ കുമാര്‍ വെളിപ്പെടുത്തി.

മൂന്ന് പുത്രിമാരും ഒരു പുത്രനുമാണ് അദ്ദേഹത്തിന്. മൂത്ത പുത്രി വിവാഹിതയാണ്. രണ്ടാമത്തെ മകള്‍ എഞ്ചിനീയറും മറ്റൊരു മകള്‍ എംബിബിഎസ് ഡോക്ടറുമാണ്. ഭാര്യ അര്‍ജുമന്ദ് ബാനു ഒരു മകളോടൊപ്പം ലക്‌നൗവിലാണ് താമസം. മകന്‍ മുഹമ്മദ്‌ ഷമീല്‍ ദില്ലിയില്‍ പൈലറ്റ്‌ ഓഫീസര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിയ്‌ക്കുന്നു. ഇപ്പോള്‍ തന്റെ കുടുംബത്തിനു മേല്‍ അതിശക്തമായ സാമൂഹ്യ സമ്മര്‍ദ്ദം ഉള്ളതായി ശ്രാവണ്‍ കുമാര്‍ പറയുന്നു. 

Tags: Hindu Dharmaഉത്തര്‍പ്രദേശ്ഘര്‍വാപസിസനാതന്‍ വേദിക് ധര്‍മ്മഅബ്ദുള്‍ ജമീല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും വിജ്ഞാന മത്സരങ്ങളും 
മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിഞ്ഞതിനെ ആചരിക്കുകയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആധാരം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

Samskriti

അഹിംസയെ സ്വാംശീകരിക്കാം…

India

എല്ലാവരിലും നന്മ മാത്രം ദര്‍ശിക്കുന്ന വിശാല വീക്ഷണമാണ് സനാതന ധര്‍മം: മാതാ അമൃതാനന്ദമയീ

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies