Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തകര്‍ന്ന ലയങ്ങളില്‍ തൊഴിലാളികളുടേത് നരക ജീവിതം; ബ്രൈമൂര്‍ തേയില തോട്ടത്തിൽ ജീവന്‍ പണയംവച്ച് കാലം കഴിക്കുന്ന ഹതഭാഗ്യർ

ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഒരുപോലെ പിടികൂടിയ മുപ്പതോളം കുടുംബങ്ങള്‍ ഇന്ന് തകര്‍ന്നടിഞ്ഞ എസ്റ്റേറ്റ് ലയങ്ങളില്‍ കഴിയുന്നു. 9 ലയങ്ങളിലായി എഴുന്നൂറ് തൊഴിലാളികള്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന തേയില എസ്‌റ്റേറ്റ് പൂട്ടിപ്പോയിട്ട് ഏകദേശം പതിനഞ്ച് വര്‍ഷങ്ങളായി.

ആര്‍.ഗോപകുമാര്‍ by ആര്‍.ഗോപകുമാര്‍
Jul 7, 2022, 03:31 pm IST
in Thiruvananthapuram

നെടുമങ്ങാട്: തലചായ്‌ക്കാന്‍ ഒരുപിടി മണ്ണു ലഭിച്ചാല്‍ എസ്റ്റേറ്റില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ തങ്ങള്‍ തയ്യാര്‍. ബ്രിട്ടീഷ് നിര്‍മ്മിത കല്ലുകെട്ട് ദ്രവിച്ചടിഞ്ഞ് നിലം പതിക്കാറായ ലയങ്ങളില്‍ ജീവന്‍ പണയംവച്ച് കാലം കഴിക്കുന്ന ബ്രൈമൂര്‍ തേയില തോട്ടത്തിലെ തൊഴിലാളികളുടെ രോദനം പശ്ചിമഘട്ട താഴ്‌വരയിലേയ്‌ക്ക് പ്രതിധ്വനിക്കുകയാണ്. എന്നാല്‍ കേട്ട ഭാവമില്ലാതെ എസ്‌റ്റേറ്റ് ഉടമയും സര്‍ക്കാരും. തങ്ങളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരമുണ്ടാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്നു.

ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഒരുപോലെ പിടികൂടിയ മുപ്പതോളം കുടുംബങ്ങള്‍ ഇന്ന് തകര്‍ന്നടിഞ്ഞ എസ്റ്റേറ്റ് ലയങ്ങളില്‍ കഴിയുന്നു. 9 ലയങ്ങളിലായി എഴുന്നൂറ് തൊഴിലാളികള്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന തേയില എസ്‌റ്റേറ്റ് പൂട്ടിപ്പോയിട്ട് ഏകദേശം പതിനഞ്ച് വര്‍ഷങ്ങളായി. തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ ജോലി തേടി മറു നാടുകളെ ആശ്രയിച്ചു. ഹെക്ടറുകളോളമുള്ള പുരയിടത്തിലെ  കാട് വൃത്തിയാക്കാന്‍ 16 തൊഴിലാളികള്‍ മാത്രമായി ചുരുങ്ങി. ഇവരില്‍ പ്രായം ചെന്നവരാണ് ഏറെയും.

പ്രായാധിക്യം കാരണം അവരുടെ ജോലി നിഷേധിച്ചിരിക്കുകയാണ്. യുവജനങ്ങളെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറുമല്ല. അവര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ അനുവാദവുമില്ല. ജോലി ചെയ്യാന്‍ അനുവാദമുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം ദിനം 300 രൂപ മാത്രം. കൃത്യമായ വേതനം നല്‍കാതെയും ജീവനോപാധിക്കായി സൗകര്യമൊരുക്കാതെയും മാനേജ്‌മെന്റ് പീഡിപ്പിക്കുന്നെന്നാണ് തൊഴിലാളികളുടെ പരാതി.

തലമുറകളായി ഇവിടെ കഴിയുന്നവരെ പുനഃരധിവസിപ്പിക്കാന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന് ഉത്തരവാദമുണ്ടെങ്കിലും അവരതു ചെയ്യുന്നില്ല. തൊഴിലാളികളെ മുന്നിലിറക്കി സമരം നടത്തി മുതലെടുപ്പു നടത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.  

ശോചനീയമായ ലയങ്ങളില്‍ എത്രനാള്‍ താമസിപ്പിക്കുമെന്ന് മാനേജ്‌മെന്റിനും നിശ്ചയമില്ല. 9 ലയങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് താമസ യോഗ്യമായത്. അവ പകുതി ഭാഗത്തോളം ഇടിഞ്ഞ് നിലം പതിക്കാറായതും. അതിന്റെ ഒരു ഭാഗത്താണ് 60 കഴിഞ്ഞവരും കുട്ടികളും താമസിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ചികിത്സ നേടാന്‍ ആതുരാലയം പോലുമില്ല. ഉണ്ടായിരുന്ന ഫൈസി ലിറ്റി സെന്റര്‍ കമ്പനി ക്വാര്‍ട്ടേഴ്‌സാക്കി മാറ്റി. കാര്‍ഷികമായി വിളവു നല്‍കുന്ന ഗ്രാമ്പു, ഏലം, റബര്‍ എന്നിവയുടെ സീസണില്‍ പുറംജോലിക്കാര്‍ക്ക് പാട്ടം നല്‍കി മാനേജ്‌മെന്റ് തൊഴില്‍ അവസരവും നഷ്ടപ്പെടുത്തുന്നുവെന്ന ആക്ഷേപവും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്. 

Tags: തിരുവനന്തപുരംചുമട്ടുതൊഴിലാളിBraemore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.