Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇന്ധനം തീര്‍ന്നു; വിദേശ പായ്‌ക്കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത്, കപ്പലിലുള്ളത് മൂന്ന് റഷ്യൻ സ്വദേശികൾ, സഞ്ചാരികള്‍ ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടു

ലിത്വാനിയന്‍ ഭാഷ മാത്രമറിയാവുന്ന സംഘത്തിന്റെ സഹായ അഭ്യര്‍ഥനയ്‌ക്ക് വ്യക്തത വരുത്താന്‍ അധികൃതര്‍ക്ക് ഏറെനേരം വേണ്ടിവന്നു. യാത്രയ്‌ക്കിടെ പുറം കടലില്‍ വച്ചായിരുന്നു ഇന്ധനക്കുറവ് അനുഭവപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 01:57 pm IST
in Thiruvananthapuram

വിഴിഞ്ഞം: യാത്രയ്‌ക്കിടയില്‍ ഇന്ധനവും വെള്ളവും ഭഷ്യവസ്തുക്കളും തീര്‍ന്നതിനെ തുടര്‍ന്ന് വിദേശ പായ്‌ക്കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാന്‍ അടിയന്തര അനുമതി നല്‍കി. ഇന്ത്യോനേഷ്യയില്‍ നിന്ന് ഗോവയിലെ മോര്‍മുഗാവോയിലേക്ക് പോകുകയായിരുന്ന മൂന്ന് റഷ്യന്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ചെലിയാ ബിന്‍സ്‌ക് എന്ന പായ്‌ക്കപ്പലാണ് തുറമുഖത്ത് കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12.30 ഓടെ അടുപ്പിച്ചത്.

റഷ്യന്‍ സ്വദേശികളായ ഗോര്‍ണോവ് വ്ലഡിമര്‍ (67), അകിമോവ് (51), സൈനുദീന്‍ അലെക്‌സി (43) എന്നിവരാണ് പായ്‌ക്കപ്പലിലുളളത്. ലിത്വാനിയന്‍ ഭാഷ മാത്രമറിയാവുന്ന സംഘത്തിന്റെ സഹായ അഭ്യര്‍ഥനയ്‌ക്ക് വ്യക്തത വരുത്താന്‍ അധികൃതര്‍ക്ക് ഏറെനേരം വേണ്ടിവന്നു. യാത്രയ്‌ക്കിടെ പുറം കടലില്‍ വച്ചായിരുന്നു ഇന്ധനക്കുറവ് അനുഭവപ്പെട്ടത്. തുടര്‍ന്ന് മാരിടൈം ബോര്‍ഡിന്റെ നിയന്ത്രണത്തിലുളള വിഴിഞ്ഞം തുറമുഖവുമായി സംഘം ബന്ധപ്പെട്ടു. അടിയന്തരസാഹചര്യം മുന്‍നിര്‍ത്തി വിഴിഞ്ഞം സീവേര്‍ഡ് വാര്‍ഫിലെത്താന്‍ തുറമുഖ വകുപ്പ് അനുമതി നല്‍കി. എന്നാല്‍ ഇവര്‍ക്ക് കരയില്‍ കയറാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് തുറമുഖ അധികൃതര്‍ അറിയിച്ചതിനുസരിച്ച് വിദേശ പൗരന്‍മാരുടെ പാസ്‌പോര്‍ട്ട് വിസയടക്കമുളള രേഖകള്‍ ഇമിഗ്രേഷന്‍ അധികൃതരെത്തി പരിശോധിച്ചു. ഇന്ധനത്തോടൊപ്പം സഞ്ചാരികള്‍ കുടിവെളളവും പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം തുറമുഖ പര്‍സര്‍ വിനുലാല്‍ പറഞ്ഞു.

വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെ.എം. ബക്ഷി കമ്പനിയാണ് സഞ്ചാരികള്‍ക്ക് ഇന്ധനമുള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ നല്‍കുക. രാജ്യാന്തര സഞ്ചാരികളായതിനാല്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് അടക്കമുളള നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ ഇവരെ തുറമുഖത്ത് അടുപ്പിക്കാനാകൂ. ഇമിഗ്രേഷന്‍ നടപടിക്ക് ശേഷം ഇന്ന് വൈകിട്ടോടെ കസ്റ്റംസ് പരിശോധനയും പൂര്‍ത്തിയാകും. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ധനം നിറച്ചശേഷം പായ്‌ക്കപ്പല്‍ വിഴിഞ്ഞം തീരം വിടുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Tags: ഇന്ധന പ്രതിസന്ധിShipVizhinjam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

India

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.