Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇന്ധനം തീര്‍ന്നു; വിദേശ പായ്‌ക്കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത്, കപ്പലിലുള്ളത് മൂന്ന് റഷ്യൻ സ്വദേശികൾ, സഞ്ചാരികള്‍ ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടു

ലിത്വാനിയന്‍ ഭാഷ മാത്രമറിയാവുന്ന സംഘത്തിന്റെ സഹായ അഭ്യര്‍ഥനയ്‌ക്ക് വ്യക്തത വരുത്താന്‍ അധികൃതര്‍ക്ക് ഏറെനേരം വേണ്ടിവന്നു. യാത്രയ്‌ക്കിടെ പുറം കടലില്‍ വച്ചായിരുന്നു ഇന്ധനക്കുറവ് അനുഭവപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 01:57 pm IST
in Thiruvananthapuram

വിഴിഞ്ഞം: യാത്രയ്‌ക്കിടയില്‍ ഇന്ധനവും വെള്ളവും ഭഷ്യവസ്തുക്കളും തീര്‍ന്നതിനെ തുടര്‍ന്ന് വിദേശ പായ്‌ക്കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാന്‍ അടിയന്തര അനുമതി നല്‍കി. ഇന്ത്യോനേഷ്യയില്‍ നിന്ന് ഗോവയിലെ മോര്‍മുഗാവോയിലേക്ക് പോകുകയായിരുന്ന മൂന്ന് റഷ്യന്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ചെലിയാ ബിന്‍സ്‌ക് എന്ന പായ്‌ക്കപ്പലാണ് തുറമുഖത്ത് കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12.30 ഓടെ അടുപ്പിച്ചത്.

റഷ്യന്‍ സ്വദേശികളായ ഗോര്‍ണോവ് വ്ലഡിമര്‍ (67), അകിമോവ് (51), സൈനുദീന്‍ അലെക്‌സി (43) എന്നിവരാണ് പായ്‌ക്കപ്പലിലുളളത്. ലിത്വാനിയന്‍ ഭാഷ മാത്രമറിയാവുന്ന സംഘത്തിന്റെ സഹായ അഭ്യര്‍ഥനയ്‌ക്ക് വ്യക്തത വരുത്താന്‍ അധികൃതര്‍ക്ക് ഏറെനേരം വേണ്ടിവന്നു. യാത്രയ്‌ക്കിടെ പുറം കടലില്‍ വച്ചായിരുന്നു ഇന്ധനക്കുറവ് അനുഭവപ്പെട്ടത്. തുടര്‍ന്ന് മാരിടൈം ബോര്‍ഡിന്റെ നിയന്ത്രണത്തിലുളള വിഴിഞ്ഞം തുറമുഖവുമായി സംഘം ബന്ധപ്പെട്ടു. അടിയന്തരസാഹചര്യം മുന്‍നിര്‍ത്തി വിഴിഞ്ഞം സീവേര്‍ഡ് വാര്‍ഫിലെത്താന്‍ തുറമുഖ വകുപ്പ് അനുമതി നല്‍കി. എന്നാല്‍ ഇവര്‍ക്ക് കരയില്‍ കയറാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് തുറമുഖ അധികൃതര്‍ അറിയിച്ചതിനുസരിച്ച് വിദേശ പൗരന്‍മാരുടെ പാസ്‌പോര്‍ട്ട് വിസയടക്കമുളള രേഖകള്‍ ഇമിഗ്രേഷന്‍ അധികൃതരെത്തി പരിശോധിച്ചു. ഇന്ധനത്തോടൊപ്പം സഞ്ചാരികള്‍ കുടിവെളളവും പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം തുറമുഖ പര്‍സര്‍ വിനുലാല്‍ പറഞ്ഞു.

വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെ.എം. ബക്ഷി കമ്പനിയാണ് സഞ്ചാരികള്‍ക്ക് ഇന്ധനമുള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ നല്‍കുക. രാജ്യാന്തര സഞ്ചാരികളായതിനാല്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് അടക്കമുളള നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ ഇവരെ തുറമുഖത്ത് അടുപ്പിക്കാനാകൂ. ഇമിഗ്രേഷന്‍ നടപടിക്ക് ശേഷം ഇന്ന് വൈകിട്ടോടെ കസ്റ്റംസ് പരിശോധനയും പൂര്‍ത്തിയാകും. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ധനം നിറച്ചശേഷം പായ്‌ക്കപ്പല്‍ വിഴിഞ്ഞം തീരം വിടുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Tags: ShipVizhinjamഇന്ധന പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.