Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുനര്‍വിവാഹം ആലോചിക്കുന്നവരെ നോട്ടമിട്ട് തട്ടിപ്പ്്, ചെന്നൈയില്‍ സ്ത്രീ പിടിയില്‍, പല സ്ഥലങ്ങളിലായി നാല് വിവാഹങ്ങള്‍ കഴിച്ചു

ആദ്യം തിരുപ്പതിയില്‍ നിന്നും, പിന്നീട് സേലം, ജോലാര്‍പേട്ട, അവസാനം ആവഡി എന്നിവിടങ്ങളില്‍ നിന്നാണ് വിവാഹം കഴിച്ചത്.അവസാനം വിവാഹം കഴിച്ചത് ആവഡി സ്വദേശിയും സ്വകാര്യ കമ്പനി ഉടമയുമായ ഗണേഷിനെ ആയിരുന്നു. തിരുപ്പതിയ്‌ക്ക് സമീപം പുത്തൂര്‍ സ്വദേശിയായ ശരണ്യ എന്നാണ ഇവരെ ബ്രോക്കര്‍ പരിചയപ്പെടുത്തിയത് .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 11:16 am IST
in India

ചെന്നൈ: ബ്രോക്കര്‍മാര്‍ വഴി വിവാഹം ആലോചിച്ച്, പുനര്‍വിവാഹത്തിന് ശ്രമിക്കുന്ന പുരുഷന്‍മാരെ വിവാഹം കഴിച്ച് പണവും, സ്വര്‍ണ്ണവും തട്ടുന്ന സ്ത്രീ അറസ്റ്റില്‍.ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിയായ സുകന്യയാണ്(54) പിടിയിലായത്.സുകന്യ വിവാഹിതയും, വിവാഹിതരായ രണ്ട പെണ്‍മക്കളുടെ അമ്മയുമാണ്.ഇതിനോടകം പല സ്ഥലങ്ങളിലായി നാലോളം വിവാഹങ്ങള്‍ കഴിച്ചു. പെണ്ണുകാണാന്‍ വരുന്ന സമയത്ത് ബ്യൂട്ടിപാര്‍ലരില്‍ പോയി ഒരുങ്ങിയാണ് വരുന്നത്.അതുകൊണ്ട ആകര്‍ക്കും പ്രായത്തെപ്പറ്റിയോ ഒന്നും സംശയം ഉണ്ടായില്ല.ഒരുക്കത്തിലൂടെ ഇവര്‍ പുരുഷന്‍മാരെയും, വീട്ടുകാരെയും ആകര്‍ഷിച്ചു.

ആദ്യം തിരുപ്പതിയില്‍ നിന്നും, പിന്നീട് സേലം, ജോലാര്‍പേട്ട, അവസാനം ആവഡി എന്നിവിടങ്ങളില്‍ നിന്നാണ് വിവാഹം കഴിച്ചത്.അവസാനം വിവാഹം കഴിച്ചത് ആവഡി സ്വദേശിയും സ്വകാര്യ കമ്പനി ഉടമയുമായ ഗണേഷിനെ ആയിരുന്നു. തിരുപ്പതിയ്‌ക്ക് സമീപം പുത്തൂര്‍ സ്വദേശിയായ ശരണ്യ എന്നാണ ഇവരെ ബ്രോക്കര്‍ പരിചയപ്പെടുത്തിയത് .കഴിഞ്ഞ വര്‍ഷം ഇവരുടെ വിവാഹം ആര്‍ഭാടമായി നടന്നു.ആറ് വര്‍ഷത്തോളമായി ഗണേഷിന് വിവാഹം ആലോചിക്കുകയായിരുന്ന അമ്മ ഇന്ദ്രാണി പുതിയ മരുമകളെ കിട്ടിയ സന്തോഷത്തില്‍ സുകന്യയ്‌ക്ക് 25 പവന്‍ സ്വര്‍ണ്ണാഭരണവും നല്‍കി.

തുടര്‍ന്ന് സുകന്യ തനിസ്വഭാവം പുറത്തെടുക്കുകയും, വീടിന്റെ നിയന്ത്രണം സ്വന്തം കൈപ്പിടിയിലാക്കുകയും ചെയ്തു.ഇതോടെ അവര്‍ തമ്മില്‍ തെറ്റി.ഗണേഷിനോട് സ്വത്ത് ആവശ്യപ്പെട്ടതോടെ ഇന്ദ്രാണിയുമായും വഴക്ക് ഉണ്ടായി.എന്നാല്‍ സ്വത്ത് എഴുതി നല്‍കാന്‍ ഗണേഷ് തയ്യാറായെങ്കിലും, ആധാര്‍കാര്‍ഡ് നല്‍കാതെ അദ്ദേഹത്തെ പറ്റിച്ചു. സംശയം തോന്നിയ ഇന്ദ്രാണി സുകന്യയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു,പോലീസില്‍ പരാതിയും നല്‍കി.

പോലീസ് അന്വേഷണത്തില്‍ സുകന്യ വിവാഹതട്ടിപ്പുകാരിയാണെന്നും, മുന്‍പ് മൂന്ന് വിവാഹങ്ങള്‍ കഴിച്ചിരുന്നെന്നും കണ്ടെത്തി.തിരുപ്പതി പുത്തൂര്‍ സ്വദേശിനിയാണെന്നും, ഭര്‍ത്താവും, രണ്ട് പെണ്‍മക്കളും ഉണ്ടെന്നും, യഥാര്‍ഥ പേര് സുകന്യ എന്ന് ആണെന്നും പോലീസ് പറഞ്ഞു.11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേലം സ്വദേശിയെ വിവാഹം കഴിക്കുകയും, ഇയാളുടെ പണവും, സ്വര്‍ണ്ണവുമായി കടന്നുകളയുകയും ചെയ്തു.പിന്നീട് ജോലാര്‍പേട്ട സ്വദേശിയായ കാന്റീന്‍ നടത്തിപ്പുകാരന്റെ ഭാര്യയായി, കോവിഡ് സമയത്ത് അമ്മയെ കാണാനെന്ന് പറഞ്ഞ് അവിടെ നിന്നും മുങ്ങി.ചെന്നൈയിലെത്തി ഗണേഷിനെ വിവാഹം കഴിച്ചു.പുനര്‍വിവാഹത്തിന് ശ്രമിക്കുന്ന പുരുഷന്‍മാരെ നോട്ടമിട്ട്  ബ്രോക്കര്‍ വഴി വിവാഹം ആലോചിച്ച് തട്ടിപ്പുനടത്തികയാണ് പതിവ്.

Tags: ചെന്നൈവിവാഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

Football

ക്രിവെല്ലറോ ചെന്നൈയിനില്‍ തുടരും

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.