Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം

ജില്ലയിലെ മലയോര മേഖലകളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ആളുകള്‍ സമീപിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവ ഒന്നുമില്ലാത്തത് അസുഖബാധിതരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 10:47 am IST
inKannur

കണ്ണൂര്‍: സംസ്ഥാന ജീവനക്കാരുടെ സ്വപ്‌ന സാഫല്യം എന്ന പേരില്‍ ജീവനക്കാരില്‍ നിന്ന് പ്രതിവര്‍ഷം 6000 രൂപ ഈടാക്കി (ദമ്പതികള്‍ ജീവനക്കാരാണെങ്കില്‍ 12000) നടപ്പാക്കാന്‍ പുറപ്പെട്ട മെഡിസെപ്പ് പദ്ധതിയില്‍ എം പാനല്‍ ചെയ്ത ഹോസ്പിറ്റലിന്റെ ലിസ്റ്റ് വന്നപ്പോള്‍ ജില്ലയിലെ പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബങ്ങളായി വരുന്ന ലക്ഷക്കണക്കിന് പേര്‍ക്കുമായി ലിസ്റ്റില്‍ ജില്ലയിലുള്ള കേവലം 11 ആശുപത്രികള്‍ മാത്രം. അവയില്‍ അഞ്ചെണ്ണവും കണ്ണ് രോഗ ചികിത്സക്കുള്ള ഐ ഹോസ്പിറ്റല്‍. മറ്റ് അസുഖങ്ങള്‍ക്കായി സമീപിക്കാന്‍ ബാക്കി വരുന്നത് കേവലം ആറെണ്ണം മാത്രം. കണ്ണൂര്‍ നഗരത്തില്‍ എകെജിയും ആംസ്റ്റര്‍ മിംസ് മാത്രം. 

നഗരത്തിലെ മറ്റ് പ്രമുഖ ആശുപത്രികളായ കൊയിലി, ധനലക്ഷ്മി, ശ്രീചന്ദ് ബിഎംഎച്ച്, ജിം കെയര്‍. തുടങ്ങി ഒന്നുമില്ല. ഈ പ്രദേശങ്ങളിലെ ജീവനക്കാരും കുടുംബങ്ങളും ഈ രണ്ടു ഹോസ്പിറ്റലില്‍ മാത്രം ചികില്‍സ തേടേണ്ടി വരുന്നത് പ്രയാസം വര്‍ദ്ധിപ്പിക്കും തളിപ്പറമ്പില്‍ രണ്ടെണ്ണം ഇരിട്ടിയില്‍ ഒന്ന്. പയ്യന്നൂര്‍ തലശ്ശേരി താലൂക്കുകളില്‍ പ്രധാന ഹോസ്പിറ്റലുകള്‍ ഒന്നുപോലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.

ജില്ലയിലെ മലയോര മേഖലകളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ആളുകള്‍ സമീപിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവ ഒന്നുമില്ലാത്തത് അസുഖബാധിതരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും താമസിക്കുന്ന ജീവനക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുംപ്രധാന ഹോസ്പിറ്റലുകളില്‍ സ്‌കീമിന് പ്രാബല്യമില്ലാതെ വരുന്നത് ജീവനക്കാരെ വളരെയേറെ പ്രതികൂലമായി ബാധിക്കും. പ്രതിവര്‍ഷം ജീവനക്കാര്‍ അടക്കേണ്ട 6000 രൂപയില്‍ 5664 രൂപ മാത്രമാണ് ഇന്‍ഷൂറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കേണ്ടത്. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമില്ല എന്നത് മാത്രമല്ല പന്ത്രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും 336 രൂപ നിരക്കില്‍ പ്രതിവര്‍ഷം എസ്ജിഎസ്ടി ഉള്‍പ്പെടെ 104 കോടിയോളം രൂപ സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. കൂടാതെ മെഡിസെപിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നറിയച്ച കോര്‍പ്പസ് ഫണ്ടിനെ കുറിച്ചും ഫണ്ട് വിനിയോഗരീതികളെ കുറിച്ചും നിലവില്‍ വ്യക്തത വരുത്തിയിട്ടില്ല.  

പദ്ധതി നടത്തിപ്പില്‍ ജീവനക്കാരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിയിട്ടില്ല. നിരവധി ജീവനക്കാര്‍ ഹോമിയോ-ആയുര്‍വ്വേദ ചികില്‍സ തേടുന്നവരായുണ്ട്. നിലവില്‍ അലോപ്പതി ചികില്‍സയ്‌ക്കുള്ള ആനുകൂല്യം മാത്രമാണ് മെഡിസെപ് പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തുന്നതിനും ഗുണഭോക്താക്കളായ ഉദ്യോഗസ്ഥര്‍ ദമ്പതികളായി വരുന്ന സാഹചര്യത്തില്‍ ഒരാളില്‍ നിന്നും മാത്രം പ്രീമിയം ഈടാക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ചികില്‍സയ്‌ക്ക് സൗകര്യപ്രദമാവുന്ന വിധം ജില്ലയിലെ മുഴുവന്‍ ആശുപത്രികളെയും ഒപി ചികിത്സക്കടക്കം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. രാജേഷ് അധ്യക്ഷത വഹിച്ചു.

Tags: kannurപെന്‍ഷന്‍hospitalMedicep
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.