Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം

ജില്ലയിലെ മലയോര മേഖലകളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ആളുകള്‍ സമീപിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവ ഒന്നുമില്ലാത്തത് അസുഖബാധിതരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 10:47 am IST
in Kannur

കണ്ണൂര്‍: സംസ്ഥാന ജീവനക്കാരുടെ സ്വപ്‌ന സാഫല്യം എന്ന പേരില്‍ ജീവനക്കാരില്‍ നിന്ന് പ്രതിവര്‍ഷം 6000 രൂപ ഈടാക്കി (ദമ്പതികള്‍ ജീവനക്കാരാണെങ്കില്‍ 12000) നടപ്പാക്കാന്‍ പുറപ്പെട്ട മെഡിസെപ്പ് പദ്ധതിയില്‍ എം പാനല്‍ ചെയ്ത ഹോസ്പിറ്റലിന്റെ ലിസ്റ്റ് വന്നപ്പോള്‍ ജില്ലയിലെ പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബങ്ങളായി വരുന്ന ലക്ഷക്കണക്കിന് പേര്‍ക്കുമായി ലിസ്റ്റില്‍ ജില്ലയിലുള്ള കേവലം 11 ആശുപത്രികള്‍ മാത്രം. അവയില്‍ അഞ്ചെണ്ണവും കണ്ണ് രോഗ ചികിത്സക്കുള്ള ഐ ഹോസ്പിറ്റല്‍. മറ്റ് അസുഖങ്ങള്‍ക്കായി സമീപിക്കാന്‍ ബാക്കി വരുന്നത് കേവലം ആറെണ്ണം മാത്രം. കണ്ണൂര്‍ നഗരത്തില്‍ എകെജിയും ആംസ്റ്റര്‍ മിംസ് മാത്രം. 

നഗരത്തിലെ മറ്റ് പ്രമുഖ ആശുപത്രികളായ കൊയിലി, ധനലക്ഷ്മി, ശ്രീചന്ദ് ബിഎംഎച്ച്, ജിം കെയര്‍. തുടങ്ങി ഒന്നുമില്ല. ഈ പ്രദേശങ്ങളിലെ ജീവനക്കാരും കുടുംബങ്ങളും ഈ രണ്ടു ഹോസ്പിറ്റലില്‍ മാത്രം ചികില്‍സ തേടേണ്ടി വരുന്നത് പ്രയാസം വര്‍ദ്ധിപ്പിക്കും തളിപ്പറമ്പില്‍ രണ്ടെണ്ണം ഇരിട്ടിയില്‍ ഒന്ന്. പയ്യന്നൂര്‍ തലശ്ശേരി താലൂക്കുകളില്‍ പ്രധാന ഹോസ്പിറ്റലുകള്‍ ഒന്നുപോലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.

ജില്ലയിലെ മലയോര മേഖലകളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ആളുകള്‍ സമീപിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവ ഒന്നുമില്ലാത്തത് അസുഖബാധിതരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും താമസിക്കുന്ന ജീവനക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുംപ്രധാന ഹോസ്പിറ്റലുകളില്‍ സ്‌കീമിന് പ്രാബല്യമില്ലാതെ വരുന്നത് ജീവനക്കാരെ വളരെയേറെ പ്രതികൂലമായി ബാധിക്കും. പ്രതിവര്‍ഷം ജീവനക്കാര്‍ അടക്കേണ്ട 6000 രൂപയില്‍ 5664 രൂപ മാത്രമാണ് ഇന്‍ഷൂറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കേണ്ടത്. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമില്ല എന്നത് മാത്രമല്ല പന്ത്രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും 336 രൂപ നിരക്കില്‍ പ്രതിവര്‍ഷം എസ്ജിഎസ്ടി ഉള്‍പ്പെടെ 104 കോടിയോളം രൂപ സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. കൂടാതെ മെഡിസെപിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നറിയച്ച കോര്‍പ്പസ് ഫണ്ടിനെ കുറിച്ചും ഫണ്ട് വിനിയോഗരീതികളെ കുറിച്ചും നിലവില്‍ വ്യക്തത വരുത്തിയിട്ടില്ല.  

പദ്ധതി നടത്തിപ്പില്‍ ജീവനക്കാരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിയിട്ടില്ല. നിരവധി ജീവനക്കാര്‍ ഹോമിയോ-ആയുര്‍വ്വേദ ചികില്‍സ തേടുന്നവരായുണ്ട്. നിലവില്‍ അലോപ്പതി ചികില്‍സയ്‌ക്കുള്ള ആനുകൂല്യം മാത്രമാണ് മെഡിസെപ് പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തുന്നതിനും ഗുണഭോക്താക്കളായ ഉദ്യോഗസ്ഥര്‍ ദമ്പതികളായി വരുന്ന സാഹചര്യത്തില്‍ ഒരാളില്‍ നിന്നും മാത്രം പ്രീമിയം ഈടാക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ചികില്‍സയ്‌ക്ക് സൗകര്യപ്രദമാവുന്ന വിധം ജില്ലയിലെ മുഴുവന്‍ ആശുപത്രികളെയും ഒപി ചികിത്സക്കടക്കം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. രാജേഷ് അധ്യക്ഷത വഹിച്ചു.

Tags: kannurപെന്‍ഷന്‍hospitalMedicep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

Kerala

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: കൊടിയേറ്റിന് മണിക്കൂറുകള്‍ മാത്രം, കളിയാവേശമൊരുക്കാന്‍ സീ സ്‌പോര്‍ട്‌സും ദൂരദര്‍ശനും

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

സലീം കുമാറിനെ അനുസ്മരിച്ച് പ്രേംനസീർ സുഹൃത് സമിതി

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

കൊടുംകുറ്റവാളി വെങ്കിടേഷ് ഗാർഗ് അറസ്റ്റിലായി

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

ന്യൂയോര്‍ക്ക് നഗരം വെള്ളരിക്കാപ്പട്ടണമോ? കെട്ടിടഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് കൈമാറുമെന്ന് മംദാനി

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.