Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രവാസി യുവാവിന്റെ കൊലപാതകം: മുഖ്യപ്രതികള്‍ വലക്ക് പുറത്ത്, പ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടന്നതായി സംശയം

മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെനുത്തലയിലെ ഇരുനില വീട്ടില്‍ വര്‍ഷങ്ങളായി ക്വട്ടേഷന്‍ സംഘം പലരെയും തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ച് മൃഗീയമായി അക്രമിക്കുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടും ഈ വീട് സീല്‍ ചെയ്യാനോ, ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനോ പോലീസിന് കഴിയാത്തത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Janmabhumi Online by Janmabhumi Online
Jun 30, 2022, 11:28 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി ക്വട്ടേഷന്‍ സംഘത്തിന്റെ രഹസ്യത്താവളത്തില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ വലക്ക് പുറത്ത്. ക്വട്ടേഷന്‍ നല്‍കിയവരും. ക്രൂരമായി മര്‍ദ്ദിച്ച് കൊന്നവരും സുരക്ഷാകേന്ദ്രങ്ങളില്‍. കേസിലെ മുഖ്യപ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. എയര്‍പോര്‍ട്ടുകളില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കാന്‍ വൈകിയത് മൂലമാണ് പ്രതികളില്‍ ചിലര്‍ ഗള്‍ഫിലേക്ക് രക്ഷപ്പെട്ടത്.

മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെനുത്തലയിലെ ഇരുനില വീട്ടില്‍ വര്‍ഷങ്ങളായി ക്വട്ടേഷന്‍ സംഘം പലരെയും തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ച് മൃഗീയമായി അക്രമിക്കുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടും ഈ വീട് സീല്‍ ചെയ്യാനോ, ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനോ പോലീസിന് കഴിയാത്തത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗള്‍ഫിലെ ഇടപാടുമായി ബന്ധപ്പെട്ടും സ്വര്‍ണ്ണ കള്ളക്കടത്ത് സംബന്ധിച്ചുമാണ് ക്വട്ടേഷനുകള്‍ ഏറെയും. ഈ വീട് കേന്ദ്രീകരിച്ച് നിരവധി പേര്‍ക്കാണ് ഗുരുതരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുള്ളത്. ആറ് മാസം മുന്‍പാണ് ലീസിന് വീട് വാങ്ങിയത്.

സ്വര്‍ണം, പണം ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ട് വന്ന് മര്‍ദ്ദിച്ച് രേഖകള്‍ വാങ്ങുന്നത്. മദ്യക്കുപ്പികളുടെയും മയക്കുമരുന്നിന്റെയും സ്റ്റോക്കും ഇവിടെയുണ്ട്. മര്‍ദ്ദിക്കുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ബന്ദിയാക്കപ്പെടുന്നവരെ ഇതിനടുത്തുള്ള ബോളം കൈ എന്ന വിജനമായ സ്ഥലത്ത് കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ദേഹോപദ്രവത്തിന് പുറമെ ഷോക്കടിപ്പിക്കുകയും മൂന്നാം മുറ പ്രയോഗിക്കുകയും ചെയ്യുകയാണെന്നും വിവരമുണ്ട്.

ഗുണ്ടാസംഘത്തെ ഭയന്ന് പലരും പോലീസില്‍ പരാതി നല്‍കാറില്ല. സിദ്ദീഖിനെ മര്‍ദ്ദിച്ച് മരണം ഉറപ്പാക്കിയശേഷമാണ് സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന സഹോദരന്‍ അന്‍വറിനെയും ബന്ധു അന്‍സാരിയെയും ഒരു കാറില്‍ കയറ്റി കൈവശം 1500 രൂപയും നല്‍കി പ്രശ്‌നം തീര്‍ന്നുവെന്ന് പറഞ്ഞ് പൈവളിഗെയില്‍ ഇറക്കിയത്. ഇവിടെ നിന്ന് ഇരുവരും ഓട്ടോയില്‍ മുഗുവിലെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് സിദ്ദീഖിന്റെ മൃതദേഹം ബന്തിയോട്ടെ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി അറിയുന്നത്. എന്നാല്‍ ഗുണ്ടാസംഘങ്ങളുടെ താവളം മണത്തറിയാന്‍ പോലീസിന് കഴിയാത്തതാണ് യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

Tags: kasargodകൊലപാതകംPravasi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലേക്ക് യാത്ര ചെയ്യുന്നുണ്ടോ ? ഈ പുതിയ പൊതുജനാരോഗ്യ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണേ

News

പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി ; സൗദിയിൽ ടൂറിസം മേഖലയിലെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം : നടപ്പാക്കുക മൂന്ന് ഘട്ടങ്ങളായി

World

ഗണ്യമായ പുരോഗതി കൈവരിച്ച് സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം : ശരാശരി കുടുംബ വരുമാനവും ഉയർന്ന നിലയിലെന്ന് ആഭ്യന്തര നിയമ മന്ത്രി

Gulf

യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ നിറഞ്ഞ് നിൽക്കുന്നത് ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളും ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രവാസ ലോകത്തിന് കരുത്തേകുന്നു

Gulf

വെറുതെയല്ല ഇന്ത്യക്കാർ ദുബായിയെ ഇത്രയും സ്നേഹിക്കുന്നത് ; കഴിഞ്ഞ വർഷം ഏറ്റവും മികച്ച വിദേശ നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഈ മായാനഗരി തന്നെ

പുതിയ വാര്‍ത്തകള്‍

വേദാന്ത സമീപനം ഊര്‍ജ്ജതന്ത്രത്തില്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies