Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസംഗഢില്‍ താമര വിരിഞ്ഞത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം; താമര വിരിയിച്ച ദിനേഷ് യാദവ് സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങാന്‍ കഴിയാതിരുന്ന ആള്‍

ഉത്തര്‍പ്രദേശിലെ അസംഗഢ് ലോക് സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ താമര വിരിഞ്ഞത് നീണ്ട 13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം. ദിനേഷ് യാദവ് എന്നും നിരാഹുവ എന്നും വിളിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഒരു കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത യുവാവായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 05:28 pm IST
in India

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അസംഗഢ് ലോക് സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ താമര വിരിഞ്ഞത് നീണ്ട 13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം. ദിനേഷ് യാദവ് എന്നും നിരാഹുവ എന്നും വിളിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഒരു കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത യുവാവായിരുന്നു.  

എണ്ണായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് അസംഗഢില്‍ ബിജെപി വിജയംകൊയ്തു എന്നത് നിസ്സാരകാര്യമല്ല. 1989 മുതല്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മാറി മാറി പിടിച്ചെടുത്ത സീറ്റാണിത്. 2009ല്‍ മാത്രമാണ് ബിജെപി ഇവിടെ വിജയം കണ്ടത്. അന്ന് രമാകാന്ത് യാദവ് ആണ് ബിജെപിക്ക് വേണ്ടി ഇവിടെ താമര വിരിയിച്ചത്.  

മുസ്ലിം വോട്ടര്‍മാര്‍ 15.5 ശതമാനവും ഹിന്ദു വോട്ടര്‍മാര്‍ 84 ശതമാനവുമാണ്. പൊതുവെ മുസ്ലിം-യാദവ് അച്ചുതണ്ടാണ് ഇവിടെ സമാജ് വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെയു വിജയിപ്പിച്ചുപോന്നത്. എന്നാല്‍ ഇക്കുറി അഖിലേഷ് യാദവ് നിര്‍ത്തിയത് തന്റെ അടുത്ത ബന്ധുവായ ധര്‍മേന്ദ്ര യാദവിനെയാണ്. പ്രവര്‍ത്തനത്തിന് പോലും അഖിലേഷ് യാദവ് ഇറങ്ങിയില്ല. പകരം വീട്ടിലിരുന്ന് സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു.  

എന്നാല്‍ ബിജെപിയ്‌ക്ക് വേണ്ടി യോഗി ആദിത്യനാഥ് കളത്തിലിറങ്ങി അഹോരാത്രം പണിപ്പെട്ടു. ഇത് ഹിന്ദുവോട്ടുകള്‍ക്കൊപ്പം മുസ്ലിം വോട്ടുകളും ബിജെപിയില്‍ എത്തിച്ചു. മായാവതിയ്‌ക്ക് വേണ്ടി മത്സരിച്ച ഗുഡ്ഡു ജമാലി എന്ന സ്ഥാനാര്‍ത്ഥി 2,66,210വോട്ടുകള്‍ നേടി. ബിജെപി 3,12,768 വോട്ടുകളും സമാജ് വാദി 3,04,089 വോട്ടുകളും നേടി.  

ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് ലാല്‍ യാദവ് ബോജ്പൂരി നടന്‍ കൂടിയാണ്. ജനങ്ങള്‍ ഇഷ്ടത്തോടെ വിളിക്കുന്ന പേരാണ് നിരാഹുവ. ഇദ്ദേഹം ഇക്കുറി സമാജ് വാദി പാര്‍ട്ടിയുടെ യാദവ് വോട്ടുകള്‍ കൂടി പിടിച്ചു. പണ്ട് കൊല്‍ക്കൊത്തയില്‍ 3500 രൂപ മാസശമ്പളത്തിന് ജോലി ചെയ്ത വ്യക്തിയായിരുന്നു ദിനേഷ് ലാല്‍ യാദവിന്റെ അച്ഛന്‍. നിരാഹുവ ഉള്‍പ്പെടെ 5 കുട്ടികള്‍ ഈ ശമ്പളം കൊണ്ടാണ് വളര്‍ന്നത്. ഒരു സൈക്കിള്‍ പോലും നിരാഹുവയ്‌ക്ക് വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കിലോമീറ്ററുകള്‍ അകലെയുള്ള സ്കൂളിലേക്കും മറ്റും നടന്നാണ് പോയിരുന്നത്. പക്ഷെ പാട്ടിനോടും കലയോടുമുള്ള കമ്പമാണ് നിരാഹുവയെ ഗായകനും നടനുമാക്കി മാറ്റിയത്. എന്തായാലും ഒരിയ്‌ക്കലും മറക്കാത്ത ആഘാതമാണ് നിരാഹുവ ഈ മധുരവിജയത്തോടെ അഖിലേഷ് യാദവിന് നല്‍കിയത്.  

Tags: മുസ്ലിം വോട്ടര്‍ അടിത്തറഅസംഗര്‍ദിനേഷ് ലാൽ യാദവ് നിരാഹുവyogiഅസംഗഡ് ഉപതെരഞ്ഞെടുപ്പ്യോഗി ആദിത്യനാഥ്യാദവ് വോട്ട്ഉത്തര്‍പ്രദേശ്upഅഖിലേഷ് യാദവ്മായാവതിLotusമുസ്ലിം വോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.