Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലയാള കൃതികള്‍ കൊച്ചുവൃത്തങ്ങളില്‍ ഒതുങ്ങേണ്ടവയല്ല

ആദ്യം പഠിച്ച കോളജിലും പിന്നീട് സര്‍വകലാശാലയിലും അധ്യാപകനായതോടെ സാഹിത്യരചനാ-വിവര്‍ത്തന-പരിശ്രമങ്ങളും ഏറി വന്നു. രാജസ്ഥാന്‍ സാഹിത്യ അക്കാദമി, ഭാരതീയ അനുവാദ പരിഷത്ത്, ബീഹാറിലെ അന്തരംഗ്, റായ്‌പ്പൂരിലെ സദ്ഭാവന ദര്‍പ്പണ്‍, ഛത്തീസ്ഗഢ് ടുഡെ, ജാസിയാബാദിലെ വര്‍ത്തമാന ജഗനാഥ, ബീഹാറിലെ നയീധാര, ഉജ്ജയിനിയിലെ സമാവര്‍ത്തന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും എന്റെ എഴുത്ത് പ്രയോജനപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2022, 06:00 am IST
inVaradyam
  • നിരവധി ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ സജീവമായി എഴുതുന്നയാളാണ് താങ്കള്‍. ഇക്കാര്യത്തിലും മറ്റൊരു മലയാളി ഉണ്ടെന്നു തോന്നുന്നില്ല?

ആദ്യം പഠിച്ച കോളജിലും പിന്നീട് സര്‍വകലാശാലയിലും അധ്യാപകനായതോടെ സാഹിത്യരചനാ-വിവര്‍ത്തന-പരിശ്രമങ്ങളും ഏറി വന്നു. രാജസ്ഥാന്‍ സാഹിത്യ അക്കാദമി, ഭാരതീയ അനുവാദ പരിഷത്ത്, ബീഹാറിലെ അന്തരംഗ്, റായ്‌പ്പൂരിലെ സദ്ഭാവന ദര്‍പ്പണ്‍, ഛത്തീസ്ഗഢ് ടുഡെ, ജാസിയാബാദിലെ വര്‍ത്തമാന ജഗനാഥ, ബീഹാറിലെ നയീധാര, ഉജ്ജയിനിയിലെ സമാവര്‍ത്തന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും എന്റെ എഴുത്ത് പ്രയോജനപ്പെടുത്തുന്നു.

  • അസംഖ്യം ശിഷ്യന്മാര്‍ അങ്ങേക്കുണ്ട്. അവരെയൊക്കെ ഭാഷാ ഗവേഷണങ്ങളില്‍ കര്‍മനിരതരാക്കുന്നു?

 സര്‍ഗധനരായ എഴുത്തുകാര്‍ നമുക്കു ധാരാളമുണ്ട്. അപ്രകാരമുള്ള വിവര്‍ത്തകരും വേണം. കേരളത്തിനു പുറത്തേക്ക് നമ്മുടെ വിഭവങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ആളില്ല. എണ്‍പതിലധികം പത്രങ്ങളുണ്ട് ഹിന്ദിയില്‍. കോടിക്കണക്കിനു പേര്‍ അവ വായിക്കുന്നു. സപ്ലിമെന്റില്‍ ചേര്‍ക്കാന്‍ പോലും നമ്മുടെ വിഭവങ്ങള്‍ അവര്‍ക്കു കിട്ടുന്നില്ല. ഈയവസ്ഥ മാറണം. മികച്ച ഒട്ടേറെ വിവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. എം.എന്‍. സത്യാര്‍ഥി, ദിവാകരന്‍ പോറ്റി, അഭയദേവ്, പി.  മാധവന്‍ പിള്ള, വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍… ആ നിരയിലേക്ക് പുതിയ തലമുറയില്‍നിന്നുള്ളവര്‍  കൂടുതലായി വരണം. മലയാളത്തിന്റെ കൊച്ചുവൃത്തത്തില്‍ ഒതുങ്ങിനില്‍ക്കേണ്ടതല്ല ഇവിടെ ഇറങ്ങുന്ന പല കൃതികളും. നാം അവ ഹിന്ദിയിലേക്കു കൊടുത്താല്‍ മതി. അവിടെ നിന്ന് മറ്റനേകം ഭാഷകളിലേക്ക് പകര്‍ക്കപ്പെടാന്‍ തുറന്ന അവസരങ്ങളുണ്ട്.

  • മലയാളത്തില്‍നിന്ന്  അന്യഭാഷകളിലേക്ക് എത്തേണ്ട കൃതികളല്ല പലപ്പോഴും എത്തുന്നതെന്ന പരാതിയുണ്ടല്ലോ?

എത്തിക്കേണ്ടവരല്ല എത്തിക്കേണ്ടതെന്നു തോന്നാറുണ്ട്. സര്‍ഗാത്മകതയോട് ആഭിമുഖ്യമുള്ളവര്‍ വേണം പരിഭാഷ നിര്‍വഹിക്കാന്‍. അല്ലെങ്കില്‍ സര്‍ഗാത്മകതയുടെ നനവുള്ള നമ്മുടെ കൃതികള്‍ അവിടെയെത്തുമ്പോള്‍ വരണ്ടതാകും. അതിനാല്‍ വിവര്‍ത്തകര്‍ക്ക്് ഭാഷാ വഴക്കം മാത്രം പോര. മൂലകൃതികളുടെ സഹയാത്രികരാകാന്‍ അവര്‍ക്കു കഴിയണം. അനുഗാമികളായാല്‍ പോര.

  • അസംഖ്യം ഭാഷകളുടെ നാടാണ് ഭാരതം, അവിടെ വിവര്‍ത്തനം ചെയ്യുന്നതെന്താണ്?

 ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യവും സമൃദ്ധിയും വാക്കുകള്‍ക്കതീതമാണ്. ഈ വൈവിധ്യങ്ങള്‍ക്കിടയില്‍ ഏകത തിരിച്ചറിയപ്പെടാതെ കിടക്കുന്നു. ഈ തിരിച്ചറിവിന്റെ പാതയാണ് വിവര്‍ത്തനം. നിരവധി ഭാഷകള്‍ ഇവിടെ നിലനില്‍ക്കുന്നു. ഇതൊരു ശാപമാണെന്നു കരുതുന്നവരുമുണ്ട്. ഭാഷയുടെ വൈവിധ്യം ശാപമല്ല. ഇത്രയധികം ഭാഷകളില്‍ ഒരേ സമയം സാഹിത്യം രചിക്കപ്പെടുന്ന മറ്റൊരു രാജ്യമില്ല. ഇവയെല്ലാം നമ്മുടെ പൊതുസമ്പത്താണ്. പരസ്പരം കൈമാറ്റം ചെയ്യപ്പെടേണ്ടവയാണ്. അപരിചിത്വത്തിന്റെ ഭിത്തികള്‍ ഇല്ലാതാവുകയാണ് അതിനാദ്യം വേണ്ടത്. പകരം സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ആ ദൗത്യമാണ് വിവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടത്.

Tags: arif muhammad khandoctor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.